Archives for September, 2018 - Page 2

വൈകുന്നേരത്ത്

അനിത തമ്പി ഊണു കഴിഞ്ഞ് മയങ്ങിയുണരുമ്പോള്‍ മുറ്റത്ത് ഇലകള്‍, പൂക്കള്‍ കൊത്തിപെ്പറുക്കുന്ന കിളികള്‍ ഉണക്കാനിട്ട തുണികള്‍ എല്‌ളാറ്റിനേയും അനക്കുന്ന കാറ്റ്... രാവിലത്തെപേ്പാലെ തന്നെ രാവിലെ നെഞ്ഞത്ത് പാലുകുടിച്ച് കിടന്നിരുന്ന കുഞ്ഞ് ദൂരത്ത് നിന്ന് ടെലിഫോണില്‍ വിളിക്കുന്നു. വെയില്‍ വാടുന്നു നിഴല്‍ നീളുന്നു…
Continue Reading

പുരോഗമന പ്രസ്ഥാനത്തിന്റെ ബോധവും അബോധവും

  സി. അശോകന്‍   ജനാധിപത്യപരമായ ഒരു വേദി എന്ന നിലയില്‍ പുകസ പ്രസക്തമാകുമ്പോള്‍ തന്നെ ഒരു ഇടതുപക്ഷ രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമെന്ന നിലയിലും, സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ട് മൂല്യങ്ങളുടെയും ആശയങ്ങളുടെയും മണ്ഡലത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ജനപക്ഷത്തു നിലയുറപ്പിച്ചുനിന്നു പോരാടുന്ന സംഘടന…
Continue Reading

പുരോഗമനസാഹിത്യത്തിന്റെ ഭാവിജീവിതം

സുനില്‍ പി. ഇളയിടം   ആദിവാസികളും ദലിത് ജനവിഭാഗങ്ങളും സ്ത്രീകളും പ്രകൃതിയും തൃഷ്ണാജീവിതവും ഉള്‍പെ്പടുന്ന അധിനിവേശിതലോകത്തോടൊപ്പം അതിനെയാകെ ഉള്‍ക്കൊള്ളാന്‍ പോന്ന കീഴാളപരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമാണ് പുരോഗമനസാഹിത്യത്തിന് സ്വന്തം ഭാവിജീവിതത്തെ സാക്ഷാത്കരിക്കാന്‍ കഴിയുക. ഇതാകട്ടെ പുരോഗമനസാഹിത്യസമീക്ഷയായി ഇന്ന് പരിഗണിക്കപെ്പട്ടുവരുന്ന കാഴ്ചവട്ടവുമായി ഏറെയൊന്നും തുടര്‍ച്ച…
Continue Reading

വലകെട്ടുവാന്‍ നൂലുകിട്ടാത്ത ചിലന്തികള്‍

(എ. അയ്യപ്പന്‍ കൃതികളിലെ കീഴാള സമീപനത്തെ മുന്‍നിര്‍ത്തി) ആര്‍. മനോജ് കരിവാരിത്തേക്കപെ്പട്ട ഒരു വര്‍ഗ്ഗത്തിന് കളിപ്പാട്ടങ്ങളില്‌ള കളിവള്ളങ്ങള്‍ക്ക് ഇറവെള്ളമില്‌ള. (കല്‌ളുവച്ച സത്യം) തെരുവിലേക്ക് നയിക്കപെ്പടുന്ന ജീവിതങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്്ഠകള്‍ എ. അയ്യപ്പന്റെ കവിതയില്‍ തുടക്കം മുതലേ ഉണ്ട്. ഞങ്ങള്‍ പാവങ്ങളുടെ കൊടിക്കൂറകള്‍ ......................................................................…
Continue Reading

യോ(ഭോ)ഗേച്ഛ

  ഹരിശങ്കര്‍ കര്‍ത്താ ഉടുപ്പുകള്‍ക്കുള്ളില്‍ നിറയെ അസ്വസ്ഥരായ ചിത്രശലഭങ്ങളാണ് ഓരോ കുടുക്കഴിക്കുമ്പോഴും നമുക്ക് ചുറ്റുമുള്ള മരങ്ങളില്‍ കൂടുതല്‍ പൂവുകള്‍ വിടര്‍ത്തുന്നു വസന്തം ചിത്രശലഭങ്ങളെയല്ല ചിത്രശലഭങ്ങള്‍ വസന്തത്തെ കൊണ്ടുവരുന്നു നമ്മളീ വേനലുകളെ ഇനിയും സഹിക്കണോ?
Continue Reading

കവിതയില്‍ മുഴങ്ങിയ തിമിലയും ചെണ്ടയും

  ടി.ടി. പ്രഭാകരന്‍ കേരളത്തില്‍ അഞ്ചാറുമാസത്തിലധികം വേലപൂരങ്ങളുടെ അലെ്‌ളങ്കില്‍ ഉത്സവത്തിന്റെ കാലമാണ്. കേരളത്തെ സാമൂഹികമായും സാമ്പത്തികമായും ചലനാത്മകമാക്കുന്ന ഈ ഉത്സവമേളകളെ, അതിന്റെ അനവധിയനവധി സാംസ്‌കാരിക പ്രയോഗങ്ങളെ എന്തുകൊണ്ടാവാം എഴുത്തുകാര്‍ കാര്യമായി ശ്രദ്ധിക്കാത്തത്? സച്ചിദാനന്ദന്‍ കേരളത്തിന്റെ തനതെന്നു കരുതാവുന്ന തിമില, ചെണ്ട എന്നീ…
Continue Reading

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘കാറല്‍ മാര്‍ക്‌സിനെപ്പറ്റി’

സി.പി. ജോണ്‍ ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ക്‌സിനെക്കുറിച്ചുള്ള ആദ്യപുസ്തകമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രചിച്ച 'കാറല്‍ മാര്‍ക്‌സിനെപ്പറ്റി’. 1912 ആഗസ്റ്റില്‍ പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിന്റെ നൂറാം വാര്‍ഷികമാണിപ്പോള്‍. കേരളത്തില്‍ രാഷ്ര്ടീയപ്പാര്‍ട്ടികള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വൈകിയാണ് രൂപംകൊണ്ടത്. 1885ല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാപിതമായി. 1920 ആകുമ്പോഴേക്കാണ്…
Continue Reading

നിറമില്‌ളാത്ത ഡാലിയ

  എന്‍. മെഹബൂബ് ഇടവഴികളിലൂടെ, പുതുമഴയുടെ ഗന്ധം പരത്തി പായുന്ന ഒഴുക്കുകള്‍... നഗരകൃത്രിമങ്ങളുടെ മീതേ പെയ്ത വെള്ളിവള്ളികള്‍ പതിനായിരങ്ങളെ ഗ്രാമ്യതയുടെ വര്‍ണ്ണങ്ങളിലേക്കു പടര്‍ത്തി. ഒരു മഴ ഒരു കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഓരോ പൊട്ടും വളകളും ചില ഗന്ധങ്ങളും പഴയ ഓര്‍മ്മകള്‍ തരുന്നു.…
Continue Reading

ചില നേരങ്ങള്‍

ബിപിന്‍ ബാലചന്ദ്രന്‍ ചില നേരങ്ങളങ്ങനെയാണ്‍' വെറുതെ ആയിരിക്കല്‍- ഉണ്മ വെയില്‍ മൗനം ഇലപ്പാളികള്‍ക്കിടയിലൂടെ- യെത്തിനോക്കി ഹൃദയ സൂര്യനാകുന്ന പോലെ ചില നേരങ്ങളങ്ങനെയാണ് പെട്ടെന്നൊരു പറക്കല്‍- തിളക്കം നിശ്ശബ്ദ ശലഭങ്ങള്‍ സിരാപടലങ്ങള്‍ക്കിടയില്‍ മുട്ടയിട്ട് മരിച്ചു വീഴുന്ന പോലെ ചില നേരങ്ങളങ്ങനെയാണ് വെള്ളിനൂലുകളാല്‍ സ്വപ്നം…
Continue Reading

അറിയാത്തവള്‍ക്കൊരു ക്ഷണക്കത്ത്

എസ്.എന്‍. ഭട്ടതിരി പെണ്ണേ... നിന്‍ കണ്ണിലിന്ദ്രനീലങ്ങളുറഞ്ഞു പെരുകുന്നുവോ? നീ വരൂ... അതിലുറ്റുനോക്കിയലിയിച്ചലയാഴിയാക്കിടാന്‍ ക്ഷണിക്കുന്നു നിന്നെ ഞാന്‍...! അലിവിന്റെയാഴിയലിയുന്നതാണലയാഴി അതിലീ ജര്‍ജ്ജരജന്മക്കടകോലുകൊണ്ട് കടഞ്ഞെടുക്കാമമൃതകുംഭം. ദര്‍ഭവിരിച്ചതില്‍വച്ചു പൂജിച്ചു ദര്‍പ്പണമാകാം നമുക്കു പരസ്പരം. മുന്‍പിലുണ്ടിപ്പോള്‍ ഋഷ്യമൂകാചലം. വ്രതമെടുക്കാ,മിനി ക്രമാല്‍ കര്‍മ്മബന്ധങ്ങളെ പിന്നിടാനമൃതം ഭുജിക്കാം. ദുര്‍ജ്ജയരായി ഗമിക്കാമൊരാള്‍ക്കുമറ്റാ-…
Continue Reading