രാമായണത്തിനുശേഷം കണ്ണശ്ശകവി രാമപ്പണിക്കര്‍ എഴുതിയ കൃതി. ചിലവരികള്‍:
    'ഇളകിയ സാഗരവീചികള്‍ മേന്‌മേ-
    ലിതമൊടു വന്നുളവായതുപോലെ
    തളവിയലാതതിസുന്ദര വാണികള്‍
    സതതം മമ വരുവാനരുളേണം''.