Archives for d¡T¤¼ d¢m¡O®- (KßJ¡l¬«) jOc:O¹Ø¤r J¦n®Xd¢¾ (1949)

പേജ് 32

സമാപ്തം സ്വന്തം ജീവിതാനുഭവങ്ങളുടെ കടുത്ത വര്‍ണ്ണങ്ങല്‍ കലര്‍ത്തി ഏറെക്കുറെ ആത്മകഥാരൂപത്തില്‍ രചിയ്ക്കപെ്പട്ട ഒരു നിന്ദ്യാകാവ്യമാണിത്. മലയാളത്തിലെ ആദ്യത്തെ ''നിഹിലിസ്റ്റിക്'' കവിത. ചങ്ങമ്പുഴയുടെ മറ്റെല്‌ളാ കൃതികളില്‍നിന്നും ഇതു വേറിട്ടുനില്‍ക്കുന്നു. സൌന്ദര്യ സങ്കല്‍പങ്ങളേക്കാള്‍ കവിയുടെ നാനാമുഖമായ മാനസിക വ്യാപാരങ്ങളാണു ഇതില്‍ പ്രതിഫലിച്ചു കാണുന്നത്. മാനുഷിക…
Continue Reading

പേജ് 31

പതിമൂന്ന് നിര്‍ത്തുന്നു ഞാനിപ്രചണ്ഡപ്രലപനം ക്ഷ്യുബ്ധരായ്ത്തീരേണ്ട നിങ്ങളാരും! പരമാര്‍ത്ഥ്യത്തിന്‍ വെളിച്ചത്തിലേയ്‌ക്കെന്റെ പാടും പിശാചിനെ ഞാന്‍ നയിച്ചു. നിങ്ങള്‍ക്കു നെറ്റിചുളിയാം, ചുളിഞ്ഞിട ട്ടിങ്ങുള്ളിലൊട്ടും കുലുക്കമില്‌ള. പെട്ടെന്നുയരാം വികാര,മതിലല്‌ള തട്ടിച്ചു നോക്കേണ്ടതെന്മൊഴികള്‍. ആവികാരം ശമിക്കുമ്പോള്‍, പ്രശാന്തത താവിക്കുളിര്‍ത്തീടുമന്തരംഗം. ആനല്‌ള നേരത്തു നിങ്ങളെ നോക്കുവിന്‍ മാനസക്കണ്ണുതുറന്നു നിങ്ങള്‍.…
Continue Reading

പേജ് 30

ഓക്കുകില്‌ളിന്നിയിച്ചൂഷണമെന്നണ ഞ്ഞൊത്തുചേര്‍ന്നോതുവിന്‍, പല്‌ളിളിക്കിന്‍! ദംഷ്ര്ടകള്‍ കാട്ടിബ്ഭയപെ്പടുത്തീടുവി നട്ടഹസിക്കുവിന്‍ ഘോരമായി! വജ്രനഖങ്ങളാല്‍ മാന്തിപെ്പാളിക്കുവിന്‍, മര്‍ത്ത്യന്റെ മാംസളസ്‌കന്ധപിണ്ഡം ഈ വിശ്വരംഗമിതൊന്നുപോല്‍,ഹാ, സര്‍വ്വ ജീവജാലങ്ങള്‍ക്കുമുള്ളതലേ്‌ള? അശ്വങ്ങളേ, നിങ്ങള്‍ വണ്ടി വലിച്ചിടേ ണ്ടൊത്താചരിപ്പിന്‍ പണിമുടക്കം. നിങ്ങളിന്നോളം ചുമന്നു മനുഷ്യനെ നിങ്ങളെ മേലില്‍ച്ചുമക്കട്ടവന്‍! കാലികളേ, നിങ്ങള്‍ പെറ്റ പൈതങ്ങള്‍ക്കു…
Continue Reading

പേജ് 29

  മുന്‍കുതിപ്പന്‍തൊലിവന്നുചേരുംവേണ്ട ശങ്ക, പരീക്ഷിച്ചറിഞ്ഞുകൊള്ളൂ. അല്‍പമൊരു പത്ഥ്യമുണ്ടതു വിട്ടുപോയ് എപെ്പാഴുമങ്ങിങ്ങലഞ്ഞിടേണം. ചക്കാത്തില്‍ ചായകുടിക്കാം ധാരാളമാ യൊക്കുമെങ്കില്‍ സിഗററ്റുമാകാം. വീടി മുറയ്ക്കു വലിക്കാം, മുറുക്കുവാന്‍ പാടി,ല്‌ളിടയ്ക്കു ചുമ വരണം. പട്ടിണിയെന്നു പുറമേ നടിക്കണം, ഷര്‍ട്ടിലും മുണ്ടിലും ചേറു വേണം. പുച്ഛഭാവത്തിലെതിര്‍ക്കണം ഗാന്ധിതന്‍ തത്ത്വസിദ്ധാന്തങ്ങളാത്തഗര്‍വ്വം.…
Continue Reading

പേജ് 28

ഏകാദശി, ഷഷ്ഠി, പൂജ, പാല്‍ക്കാവടി, ഹാ, കൂട്ടുപായസം, പുഷ്പാഞ്ജലി എന്നിവയൊക്കെയുണ്ടെങ്കിലേ സര്‍വ്വേശന്‍ തന്നിടൂ നിങ്ങള്‍ക്കാ നേട്ടമെല്‌ളാം! ഇത്രയും പോ,രിനി നിങ്ങളിലാരാനും മര്‍ത്ത്യനായ്‌പെ്പട്ടെന്നു മാറുന്നെങ്കില്‍ കര്‍മ്മം ചിലതു,ണ്ടതുകൂടിയാകിലേ സമ്മതനാകൂ, യശ്വസ്വയാകൂ. വീട്ടില്‍ വരുത്തിക്കുടിച്ചിടാം ചാരായം, റോട്ടില്‍ ഖദറിട്ടുതന്നെ പോണം. അല്‍പം പ്രമാണിത്തം വേണമെങ്കില്‍…
Continue Reading

പേജ് 27

  നിങ്ങള്‍തന്‍ ലോകത്തു തേവിടിശ്ശിത്തെരു വെങ്ങുമില്‌ളിലെ്‌ളാരു വൈകൃതവും. പ്രേമലേഖനങ്ങളെഴുതില്‌ള, വാങ്ങുകി ''ലേ്‌ളാമനേ'' യെന്നു വിളിക്കുകില്‌ള. ഹാ,ഗുഹ്യരോഗം പിടിക്കില്‌ള നിങ്ങള്‍ക്കു, ഭോഗഭ്രമവുമധികമില്‌ള. കാതില്‍ഗ്ഗുളോപ്പിട്ടിടതുഭാഗം തല കോതി,മുഖത്തു ചുണ്ണാമ്പു പൂശി, മുട്ടോളം കൈകളിലൊന്നില്‍ വളയെടു ത്തിട്ടൊരു സഞ്ചി ചുമ്മാതെ തൂക്കി, പൂവണിസ്‌സാരിയി,ലുര്‍വ്വശിമാരെന്ന ഭാവത്തില്‍ക്കണെ്ണറിഞ്ഞും, കുഴഞ്ഞും,…
Continue Reading

പേജ് 26

എന്തിനു?ശക്തി കാണിക്കാന്‍, വിനോദിക്കാന്‍, മന്ദഹസിക്കാ നഹങ്കരിക്കാന്‍! കാട്ടുമൃഗങ്ങളേ, നിങ്ങള്‍ക്കു കാറില്‌ള, കോട്ടില്‌ള, ഷര്‍ട്ടില്‌ള, സഞ്ചിയില്‌ള. നിങ്ങള്‍ തിയേറ്ററില്‍ പോകുന്നി, ലെ്‌ളന്നല്‌ള നിങ്ങള്‍ക്കുദ്യാനവിരുന്നുമില്‌ള. നിങ്ങള്‍ 'താങ്ക്‌സെ','ക്‌സ്‌ക്യൂസ്','പ്‌ളീസ്','നൊമെന്‍ഷ'നിത്യാദി ഭംഗിവാക്കൊന്നും പറയാറില്‌ള. കണ്ടിടാറില്‌ളാ ചുരുട്ടോ സിഗററ്റോ ചുണ്ടില്‍, മുഖം വടിക്കില്‌ള നിങ്ങള്‍ നിങ്ങല്‍ക്കു ക്‌ളബ്ബില്‌ള,നുമോദനമില്‌ള, മംഗളപത്രങ്ങള്‍…
Continue Reading

പേജ് 25

പന്ത്രണ്ട് സത്യസ്ഥിതിയല്‍പം ചിന്തിച്ചുനോക്കിയാല്‍ മര്‍ത്ത്യന്‍ മൃഗത്തിലും കഷ്ടമലേ്‌ള? വീട്ടില്‍ വളര്‍ത്തും മൃഗങ്ങളോ പോകട്ടെ, കാട്ടുമൃഗത്തിന്‍ കഥയെടുക്കാം. എന്താണവയ്ക്കുള്ളദോഷം?അവമറ്റു ജന്തുജാലങ്ങളെ വേട്ടയാടും. എന്തിനു?ജീവിക്കാന്‍, കാളും വയറ്റിലെ ച്ചെന്തീ കെടുത്തുവാനായിമാത്രം! ആവശ്യമാണതു, ജീവിക്കണമെങ്കി ലാവശ്യമാണതു, തര്‍ക്കമില്‌ള! തിന്നുവാന്‍ കൊന്നിടും, കൊന്നാകില്‍ത്തിന്നിടും, വന്യജന്തുക്കളെ,തൊന്നിനെന്ന്യേ കൊല്‌ളുമാറില്‌ള സാധാരണയാ,യതി…
Continue Reading

പേജ് 24

കോള്‍മയിര്‍ക്കൊള്ളിച്ചു ദൂരെ നിന്നെന്നെ നീ നീ മുന്നിലെത്തീ മനംമടുത്തു. ഇപെ്പാഴും പൂങ്കുയില്‍ പാടുന്നകേള്‍ക്കുമ്പോ ഴിപ്പൂതിഗന്ധമൊന്നോര്‍ത്തുപോം ഞാന്‍. കഷ്ട, മസൂയ,ദുര, ചതി, യൊന്നുമേ തൊട്ടുതേയ്ക്കാത്തൊരപ്പക്ഷിപോലും, അമ്മട്ടിലാകി, ലതൊക്കെ മുറ്റിച്ചേര്‍ന്നോ രമ്മര്‍ത്ത്യനെക്കുറിച്ചെന്തു ചൊല്‌ളാന്‍? ദൂരം മതിപ്പിന്റെ നാരായവേരാണു ദൂരത്തു നില്‍ക്കുവിന്‍; കൈകള്‍ കൂപ്പിന്‍! അന്നതില്‍പ്പിന്നെ…
Continue Reading

പേജ് 23

ദൂരത്തു നില്‍ക്കുക, കേട്ടാസ്വദിക്കുക, ചാരത്തു ചെലെ്‌ളാലേ്‌ള, കാണരുതേ! ഞാനെന്റെ മൂന്നാലു കൂട്ടുകാരൊന്നിച്ചു മാനസോല്‌ളാസത്തിനായൊരിക്കല്‍, അക്ഷീണകൌതുകമുള്‍ച്ചേര്‍ന്നുകൊണ്ടൊരു പക്ഷി നായാട്ടിനായ്‌പേ്പായി കാട്ടില്‍. തോക്കിന്നിരയായി വീണ കിളികളെ നോക്കിഞാനങ്ങനെ നിന്നിടുമ്പോള്‍, ''ഹേ, കവേ, താനെന്നും വര്‍ണ്ണിച്ചിടാറുള്ള കോകിലത്തിന്നും പിണഞ്ഞു നാശം. നോക്കൂ'' ചിരിച്ചുച്ചരിച്ചുകൊണ്ടേവ,മെന്‍ നേര്‍ക്കൊരു പക്ഷിയെ…
Continue Reading