തണ്ടാരണിഞ്ഞ
ചെറുകാറ്റിടചേർന്നു
മൂളുംവണ്ടായ ഞാണൊലി
കലർന്നഴകൊത്തിണങ്ങികണ്ടാനിവണ്ണമെതിരറ്റൊ
രു പൊയ്ക കണ്ണൻകൊണ്ടാടിയന്നു
മലരമ്പനെയെന്നപോലെ.
21
‘മേലിങ്ങു
പൂമണമണിച്ചെറുകാറ്റുമേ
റ്റെൻ-കാലിൻകഴപ്പു
വിടുവോളമിരിക്കു’കെ
ന്നായ്ആലിന്തറയ്ക്കു
മുകളേറിയിരുന്നു കണ്ണൻവൈലിത്തിരിക്കുമണയാ
ത്തൊരിടത്തിലായി
22

‘നല്ലാലൂ,നന്നിവിട’മെന്നു
നിനച്ചു കണ്ണൻതെല്ലാടലാറ്റിയവിടത്തിലി
രുന്നിടുമ്പോൾനല്ലാർകളൊക്കെ
മുടിചേർത്തണയുന്ന
വൈര-കല്ലാക്കുളക്കടവി‌ൽനിന്നു
കുളിച്ചുകേറി.

23
പൊന്താലി, നൂലു,
വളതൊട്ടു, പകിട്ടുവിട്ടുചെന്താർമകന്റെ
വിരുതിൻവിളയാട്ടമായിപൊന്താരൊടൊത്തൊരുട
ലുള്ളവൾ തന്റെ ചന്ത-മെന്താണുരപ്പതു?
പറഞ്ഞരിയിക്കവയ്യ.
24
തോരാതുലഞ്ഞടിതൊടുമ്പ
ടി നീണ്ട കൂന്തൽപാരാതെ
കൈവിരൽകൊണ്ടവൾ
വേർപെടുക്കെനീരാർന്നു
മിന്നലിടചേർന്നു
മഴയ്ക്കൊരുങ്ങും-കാണാറിതെന്നു കരുതും
കരൾ തന്നിലാരും.
25
നെഞ്ഞാകെയങ്ങിനെ
നിറഞ്ഞണിവെള്ള റൗക്കിപിഞ്ഞാനടുത്തപടി
വിങ്ങിവളർന്നു പൊങ്ങികുഞ്ഞാന തോറ്റ
നടയാളുടെ കൊങ്ക
രണ്ടുംമഞ്ഞാൽ മറഞ്ഞ
മലപോലെ തുലോം
വിള‌ങ്ങി.

26
ആണായകൂട്ടരുടെയൊ
ക്കെയുമുള്ളുലയ്ക്കും-കോണാർന്നുകൊണ്ടു
കരിമീനിണപോലെ മിന്നികാണായൊരാമിഴികൾ
പോയവഴിക്കലൊക്കെ-ച്ചേണാർന്നൊരാമ്പൽമലർ
ചിന്നിയപോലെ തോന്നും.
27
ചണ്ടിക്കു നീണ്ട കുഴൽ,
തണ്ടലരിൽ കളിക്കുംവണ്ടിന്നു
നൽക്കുറുനിരക്കളി,
താരിരുൾക്കോചുണ്ടി, ങ്ങുലച്ച പുരികം
തിരകൾ,ക്കിതെല്ലാംകൊണ്ടിക്കരിംകുഴലിയാ
ച്ചെറുപൊയ്കപോലെ.
28
തിണ്ണന്നു പൊയ്ക
പിരിവാനരുതാഞ്ഞണഞ്ഞ
-വണ്ണം
നിറഞ്ഞൊരഴകൊക്കയ
ണിഞ്ഞുകൊണ്ട്കണ്ണൻ
നലത്തൊടെഴുമാലിനു
നേർക്കു ചെന്നാ-പ്പെണ്ണന്നു കണ്ണനുടെ
കൺ‌വഴിയിൽക്കടന്നു.
29
‘വേണ്ടില്ല കാർകുഴലി
നന്നിവൾ നല്ലപോലെകണ്ടില്ല’യെന്നവളെ
നോക്കി നിനച്ചു കണ്ണൻപണ്ടില്ലിതിൻപടിയൊരു
ത്തിയിവണ്ണമിന്നുംരണ്ടില്ല നല്ല
മടവാരണിമുത്തു
കൊള്ളാം.       30