ഓർക്കാതെവന്ന
തെളിവാലവൾ
നാണമേതുംനോക്കാത്
കണ്ണനടലിന്നുടനാടലാറ്റിഊർക്കാർന്നിടുന്നതിനിവ
ണ്ണമുരച്ചു പുല്‌കിനിൽക്കാതെ
കൺമുനയവങ്കലണച്ചു
പോയി.

71
കണ്ണ,ന്നമൊത്ത
നടയാളിടയിൽ തിരിച്ചാ-ക്കണ്ണന്നു
നേർക്കടവോടങ്ങിനെ
നോക്കി നോക്കിതിണ്ണന്നു
തന്നുടയവീടൊടടുത്തുചെ
ന്നാ-പ്പെണ്ണന്നുടൻ പടികടന്നു
മറഞ്ഞു പിന്നെ.
72
അന്നപ്പടിക്കു
നടകൊണ്ടൊരവൾക്കു
പിമ്പേപിന്നെപ്പടിക്കുലുഴലാതെ
നടന്നു കണ്ണൻചെന്നപ്പൊഴെയ്ക്കുമവൾ
പാലുമെടുത്തുകൊണ്ട്-വന്നപ്പടയ്ക്കു
നടകൊൾവവനായ്കൊടു
ത്തു.

73
വേണ്ടുവന്നതൊക്കയവർ
തമ്മിലുരച്ചു വീണ്ടുംവീൺറ്റും
മിഴിത്തലകളാലെ
പുണർന്നു പിന്നെമണ്ടുന്നനേര,
‘മിനിയിന്നിരവിങ്കലെ’ന്നുൾ
-ക്കൊണ്ടുള്ള
നൽക്കൊതിയോടേതി
നടന്നു കണ്ണൻ.
74
നല്ലാരിൽമുത്തരിയകണ്‌മു
നയെത്തുണയ്ക്കായ്-ച്ചെല്ലാനയച്ചതിലുയർന്ന
മിടുക്കിനോടുംനില്ലാതെ
പോയരിയമാറ്റവർനാട്ടി
ലെത്തീചൊല്ലാളിടുന്ന പടയാളി
തളർന്നിടാതെ.
75
കാട്ടിക്കൊടുത്തു ചിലർ,
മന്നനടക്കി മണ്ണാർ-ക്കാട്ടിൽപ്പെടുന്നൊരവനു
ള്ള നിലങ്ങളപ്പോൾആട്ടിക്കണഞ്ഞിതവിടെപ്പ
ണി ചെയ്യുവോരെ-പ്പൊട്ടിപ്പൊടിച്ചുയരുമീറ
യൊടേറ്റു കണ്ണൻ.
76
പേടിച്ചുമണ്ടുമവർ
ചൊല്ലിയറിഞ്ഞു കൂട്ടർകുടിച്ചോടിച്ചരചന്നുക്കെ
ഴുമാനയിന്മേൽമോടിപ്പകിട്ടൊടു
കരേറീയടല്ക്കു വട്ടംകുടിപ്പുകഴ്ന്നൊരെതിരാ
ളിയൊടന്നടുത്തു.
77

]പൊരാളിമാരരിവാളുമെ
ടുത്തു പത്തു-നൂറാളോടൊത്തരചനിങ്ങി
നെ പോർക്കടുക്കേ,മാറാതെ വാൾപ്പിടി
പിടിച്ചുറതന്നിൽനിന്ന-തൂരാതെ നിന്നു
മലപോലിളകാതെ
കണ്ണൻ:

78
‘ആരിക്കുറുമ്പുടയ
പോക്കിരിയെന്റെ വേല-ക്കാരിൽ കടന്നു
തകരാറുകൾ
ചെയ്തിടുന്നോൻ?നേരിട്ടു കൊൽകിവനെ’
യെന്നരുൾ ചെയ്തിടുന്നപാരിൻമണാളനൊടു
കണ്ണനുരച്ചിതപ്പോൾ:
79
‘കോലാട്ടെയീ മുതൽ
പിടിച്ചുപറിച്ചതൊട്ടുംചേലായതില്ലറികൊരാണ
വിടെപ്പിറന്നുമേലാലുമിങ്ങനെ
നടക്കുകവയിതേകാ-ഞ്ഞാലാടലാ,മടലിൽ
നിൻ‌തല ഞാനെടുക്കും.
80