പോരെങ്കിലായതിനൊരു
ങ്ങിടുകാളു തെല്ലുപോരെങ്കിലൊട്ടിനിയുമി
ങ്ങുടനേ വരുത്തുനേരെങ്കലുണ്ടരിയവാളിതു
മുണ്ടു, നേരി-ട്ടാരെങ്കിലും
വരികിനിക്കളയായ്ക
നേരം.’

81
എന്നോതി
വാളുമുറയൂരിയുലച്ചു
മഞ്ഞിൻ-കുന്നോടിടഞ്ഞുടുമുറപ്പുട
യോരു കണ്ണൻനിന്നോരുനേരമൊരു
നൂറെതിരാളിമാരൊ-ത്തന്നോടിയെത്തിയടലിന്നു
ടനങ്ങെതിർത്തു.
82
ഒന്നായിവണ്ണമവരാടുക
ളൊത്തൊരൂക്കൻ-ചെന്നായയോടെതിരിടുത്ത
തിനെന്നപോലെ,ചെന്നായവന്നരികിലായ
തു കണ്ടു വാളുംനന്നായുലച്ചവരോടന്നാട
ലാടി കണ്ണൻ.
83
വട്ടമ്പെടും
പരിചയാലവരന്നു
വെട്ടുംവെട്ടന്നു വാട്ടമണയാതെ
തടുത്തടുത്ത്കൂട്ടത്തൊടെത്തുമവർതന്ത
ല കൊഉതൊരമ്മാ-നാട്ടംതുടങ്ങിയവിൽ
പിഴയാതെ വമ്പൻ.
84
നേരിട്ടെതിർത്തോരവർത
ൻ തല വെട്ടി നീളെ-പ്പാരിൽ
പരത്തിയവനങ്ങു
വിളങ്ങിടുമ്പോൾപോരിന്നു
പേടികലരാതെഴുമാനയി
ൻ‌മേ-ലേറിക്കടുത്തടലിനോടിയ
ടുത്തു മന്നൻ.
85

കുത്തുന്നതിന്നരചനങ്ങിനെ
കാലു കാട്ടി-യെത്തുന്ന കൊമ്പനുടെ
തുമ്പിയറുത്തുവീഴ്ത്തികത്തുന്നൊരീറയൊടുമേ
ല്ക്കുമതിന്റെ കാൽ വ-മ്പൊത്തുള്ളൊരായവനരി
ഞ്ഞിതു വാഴപോലെ.
86
താണീടുമൂക്കൊടിതുമട്ടു
പരിക്കുമേറ്റുകേണീടുമാനയടിതെറ്റിയട
ൽക്കളത്തിൽവീണീടിനാനരിയകണ്ണനോ
ടപ്പോളൂഴിവാണീടുവോനുടനിറങ്ങി
യിവണ്ണമോതി:
87
‘വാനോരൊടൊത്ത
വിരുതുണ്ടു നിനക്കു
തന്നെ-ത്താനോർക്കിലെൻപടയെ
വമ്പൊടു നീ മുടിച്ചുഞാനോ
തെളിഞ്ഞിതൊരുനല്ലെതി
രാളിയോടേ-ല്പാനോർത്തിരിക്കുമള
വീ വരവസ്സലായി!
88
ചൊല്ലാളുമൂക്കൊടുടനെൻ
പടയാളിമാരെ-യെല്ലാം
മുടിച്ചൊരുശിരാൽ
തെളിവേകിയാലുംകൊല്ലാതെകണ്ടുകഴിയില്ലി
നി നിന്നെ,മങ്ങു-മല്ലായ്കിലെൻപുകളതെ
ങ്ങിനെ ഞാൻ
പൊറുക്കും ?
89
ഏറ്റൂക്കൊടൊട്ടു
പടവെട്ടിയെഴും തളർച്ചമാറ്റൂ!
മുറയ്ക്കരിയവാളിനു
മൂർച്ചകൂട്ടൂ!തോറ്റൂ പയറ്റു
തിരിയാത്തവർ, നീ
കുറുമ്പു-മാറ്റൂ!
മിടുക്കടലിലൊന്നിവന്നോ
ടു കാട്ടൂ!’

90