എന്നും വരുംവഴി വക്കില്‍,
അവളെന്നോടൊന്നു മിണ്ടാ
പൊന്നേ പോയ്മറഞ്ഞോ,
ഇനിയെന്നും വഴിയോരം,
കണ്ണും നീട്ടിരിപ്പൂ
ഇനിയെന്നില്‍ വരികിലേ്‌ള…(എന്നും വരുംവഴി)

ചേലില്‍ നുണക്കുഴിയന്ന്,
നല്‌ള പൂപേ്പാലൊന്നു വിരിഞ്ഞ്,
നാണിച്ചു കണെ്ണാന്നടച്ച്,
നാട്ടുമൈനയെ കൂട്ടിലൊളിച്ച്,
കൊഞ്ചിക്കൊഞ്ചി
പുഞ്ചിരിച്ചുവരുന്നൊരു
സുന്ദരി പെണ്‍ക്കൊടിയേ

പൊന്നേ പോയ്മറഞ്ഞോ,
ഇനിയെന്നും വഴിയോരം,
കണ്ണും നീട്ടിരിപ്പൂ
ഇനിയെന്നില്‍ വരികിലേ്‌ള…(എന്നും വരുംവഴി)

ദൂരത്തു നിന്നൊന്നുക്കണ്ടാല്‍,
വേഗമേറുന്നു നെഞ്ചിടിപ്പിന്ന്,
ചാരത്ത് നീവന്നു നിന്നാല്,
നല്‌ള പാരിജാതപ്പൂസുഗന്ധം,
പാടിയപ്പാട്ടുകള്‍ തേടിയരാവുകള്‍,
എന്നുമെ നെഞ്ചകത്ത്
പൊന്നേ പോയ്മറഞ്ഞോ,
ഇനിയെന്നും വഴിയോരം,
കണ്ണും നീട്ടിരിപ്പൂ
ഇനിയെന്നില്‍ വരികിലേ്‌ള…(എന്നും വരുംവഴി)