മധ്യകേരളത്തിലെ പറയസമുദായക്കാര്‍ക്കിടയില്‍ മൃതദേഹം മറവുചെയ്യുമ്പോള്‍ പാടി വരാറുള്ള കൊട്ടുപാട്ട്. മരം, കുഴല്‍, ഒറ്റ, തുടി എന്നീ വാദ്യങ്ങള്‍ ഇതിനു ഉപയോഗിക്കാറുണ്ട്.