Keralaliterature.com

കണ്ണൻ

രചന:കുണ്ടൂർ  നാരായണമേനോൻ

 

പാലാട്ടു കോമനുടെ
നന്മയുടച്ചുവാർത്ത-പോലാറ്റു നോറ്റൊരു
കിടാവുളവായി മുന്നം,’കോലാട്ടുകണ്ണ’നവനന്നു
വളർന്നു മാറ്റാർ-ക്കോലാട്ടിനൊക്കെയൊരു
വൻ പുലിതന്നെയായി.
1
‘മണ്ണാറുകാട്ട’രചർ മുമ്പു
‘കടത്തനാട്ടി’ൻ-കണ്ണായവീടതിലൊരാണി
നെ വെച്ചിടാതെ,പെണ്ണാക്കിയൊക്കെ
നിലമുള്ളതു
കയ്ക്കലാക്കി-പ്പിണ്ണാക്കുപോലെയവർത
ൻനില മോശമാക്കി.
2
തട്ടിപ്പറിച്ചിതരചൻ
മുതൽ, നമ്പിയശ്ശൻ-വീട്ടിൽ പിറക്കുമവർ
മാറ്റലർ പണ്ടു പണ്ടേകട്ടിയ്ക്കടുത്തഴൽ വരും
വഴിയമ്മ നേരേകാട്ടിക്കൊടുത്തു
മകനോടൊരു
നാളുരച്ചാൾ:

3
“ഓടിക്കളിക്കുമൊരു
നാളുകൾ പോയ്,
പയറ്റിൽകൂടിക്കഴിഞ്ഞു
വിരുതെൻമകനേ!
നിനക്ക്,തേടിക്കയർത്ത്രിയ
മാറ്റലർ മേലിലൊത്തു-കൂടിക്കടുത്തടലിനെത്തുമ
തോർക്കണേ നീ.
4
മോടിക്കു ചേർന്ന
മുതലും പടയാളിമാരുംകൂടിക്കരുത്തൊടമരുന്നൊ
രു തമ്പുരാനെ,പേടിക്കണേ കരളിലുണ്ണി!
നമുക്കു മണ്ണാർ-ക്കാടിൽ കിടപ്പൊരു
നിലങ്ങൾ കൊതിക്കലാ
നീ.

5
പാട്ടിൽപ്പെടും
പകവിടാത്തൊരു
നമ്പിയശ്ശൻ-വീട്ടിൽ
പിറന്നവരെയെപ്പെഴുമോ
ർക്കണേ നീകുട്ടിത്തമറ്റവിടെ
മാറ്റലരൂറ്റമാർന്ന-ഞ്ചെട്ടിപ്പൊഴുണ്ടവരൊടെ
ങ്ങിനെ നീയെതിർക്കും?
6

നീയൊറ്റയെന്തു കഴിയും
? വകവെച്ചിടേണ്ടെ-ന്നായൊട്ടമാന്തമൊടു
പറ്റലൻ പാർത്തിടട്ടെപോയൊട്ടുമായവരൊടേ
ൽക്കരുതിപ്പൊഴാളു-ണ്ടായൊട്ടരുക്കിവിടെയും
വളരുംവരെയ്ക്കും.”
7
കുറാലെയമ്മയിതു
പാലലിവാർന്ന കണ്ണു-നീരാലെ നൽക്കവിൾ
നനച്ചിര ചെയ്ത നേരംപേരാളുമായവനു
മാറ്റലർപോരിനെത്ര-പേരാകിലും
പൊരുതുവാൻ
കൊതിയന്നുയർന്നു.
8
മാലോലുമമ്മ മകനിൽ
കനിവാലെ കണ്ണീ-രാലോലെ വീഴ്ത്തുവതു
ചെന്നു തുടച്ചു പിന്നെ,ചേലോടു താഴ്മയെ
വിടാതവളോടു മെല്ലെ-പ്പാലോടിടഞ്ഞ
മൊഴിയൊന്നു പറഞ്ഞു
കണ്ണൻ.        9
‘മാലാലെ മാഴ്കരുതു,
മാറ്റലരോടെതിർക്കാ-ഞ്ഞാലാണു നോക്കു,
തകരാറിതു
കേൾക്കുകമ്മേ!മേലാലൊരുക്കുമവർ
വൻപട,യന്നെതിർപ്പാൻമേലാതെയാമിവിടെയാളു
ചുരുക്കമല്ലേ ?
10
ആളിപ്പരക്കുമെരിതീയെതി
ർവമ്പുപോരി-ന്നാളിശ്ശിയുള്ളരചനുണ്ട,വ
രായ് പിരിഞ്ഞ്വാളിൽ പയറ്റുകൾ
വെടിഞ്ഞു തെളിഞ്ഞു
മേവുംനാളിൽപ്പടയ്ക്കണകിലാപ്പ
ടയാളി തോൽക്കും.
11
നമ്മൾക്കു തന്നെ
കുറവാളുകളെന്നു
വീട്ടിൽനന്മയ്ക്കു
നൽക്കളരികേറിയവൻ
പയറ്റി:തന്മക്കളെത്ര
വലുതാവുകിലും
കിടാങ്ങ-ളമ്മയ്ക്കു,
മക്കളുടെയുക്കവരോർക്ക
യില്ല.

12
പാരിൽ പരന്ന
പുകളാർന്നൊരു
മന്നനോടുംകേറിപ്പിടിക്കിലിവനിന്നു
മടങ്ങുകില്ല,പോരിൽപരുങ്ങിടുകയി
ല്ലിവനിന്നിയെത്ര-പേറിപ്പൊളേല്ക്കുകിലുമി
ല്ല കുലുക്കമേതും.
13
മാറ്റാരോടേല്പതിനു
മന്നവനിന്നൊരുക്ക-മറ്റാണിരിപ്പത,തുകൊണ്ടി
തുനേരമേറ്റാൽപറ്റാതെയായ്
വരികയില്ലറിയേണമമ്മേ!മറ്റാരുമിങ്ങുതുണ വേണ്ട
തനിച്ചു പോവാൻ.
14

ആളുന്നൊരമ്മയുടെയല്ലല
കറ്റുവാനായ്-ക്കാളുന്നൊരൂക്കുടയ
കണ്ണനിവണ്ണമോതിവാളൂം പെരും
പരിചയും വലുതാം
നുകത്തെക്കാളും കരുത്തുടയ
കയ്യിലെടുത്തിറങ്ങി.
15
തെറ്റാതെ
നേർവഴിയെയിങ്ങിനെയ
ന്നുവൈലു-മേറ്റാടലൊട്ടുടലിനാർന്നു
നടന്നിടുമ്പോൾകാറ്റാലുലഞ്ഞൊരിലയാം
വിരലാൽ, തളർച്ച-യാറ്റാൻ
വിളിക്കുമരയാലവനൊ
ന്നു കണ്ടു.

16
കല്ലാലെ നാലുപുറവും
നലമോടു കോട്ട-മില്ലാതെ കെട്ടിയ
പെരുംതറയാൽ വിളങ്ങിനല്ലാലു
നില്പതിനടുത്തൊരു
പൊയ്ക പിന്നെ-ച്ചൊല്ലാളിടുന്ന പടയാളി
തെളിഞ്ഞു കണ്ടു.
17
കൊണ്ടാടിവണ്ടരിയതേൻ
നുകരാൻ മുരണ്ടു-കൊണ്ടാടലറ്റണകയാലഴ
കൊന്നുകൂടിതണ്ടാർ, വിരിഞ്ഞു
ചെറുകാറ്റിലുലഞ്ഞുകൊ
ണ്ടുകണ്ടാനതിൽ കരൾ
കുളിർത്തിടുമാറു കണ്ണൻ.
18
വെള്ളപ്പളുങ്കെതിർ നിറം
കലരും തെളിഞ്ഞവെള്ളത്തിലങ്ങരിയ
ചണ്ടി കടയ്ക്കലോളംഉള്ളം കവർന്നു
മടവാർകളഴിച്ചുലച്ചി-ട്ടുള്ളക്കരിംകുഴൽകണക്ക
വനന്നു കണ്ടു.
19
ആരും
പുകഴ്ത്തുമഴകുള്ളലരിട്ടു
ലച്ചുചേരുന്നൊരാച്ചെറുതിരക്ക
ളിയന്നതിങ്കൽപേരുറ്റ
കാർകുഴലിമാർക്കണവോ
രെ വെൽവാൻപോരുന്നതായ
പുരികക്കളിപോലെ
കണ്ടു.

20
തണ്ടാരണിഞ്ഞ
ചെറുകാറ്റിടചേർന്നു
മൂളുംവണ്ടായ ഞാണൊലി
കലർന്നഴകൊത്തിണങ്ങികണ്ടാനിവണ്ണമെതിരറ്റൊ
രു പൊയ്ക കണ്ണൻകൊണ്ടാടിയന്നു
മലരമ്പനെയെന്നപോലെ.
21
‘മേലിങ്ങു
പൂമണമണിച്ചെറുകാറ്റുമേ
റ്റെൻ-കാലിൻകഴപ്പു
വിടുവോളമിരിക്കു’കെ
ന്നായ്ആലിന്തറയ്ക്കു
മുകളേറിയിരുന്നു കണ്ണൻവൈലിത്തിരിക്കുമണയാ
ത്തൊരിടത്തിലായി
22

‘നല്ലാലൂ,നന്നിവിട’മെന്നു
നിനച്ചു കണ്ണൻതെല്ലാടലാറ്റിയവിടത്തിലി
രുന്നിടുമ്പോൾനല്ലാർകളൊക്കെ
മുടിചേർത്തണയുന്ന
വൈര-കല്ലാക്കുളക്കടവി‌ൽനിന്നു
കുളിച്ചുകേറി.

23
പൊന്താലി, നൂലു,
വളതൊട്ടു, പകിട്ടുവിട്ടുചെന്താർമകന്റെ
വിരുതിൻവിളയാട്ടമായിപൊന്താരൊടൊത്തൊരുട
ലുള്ളവൾ തന്റെ ചന്ത-മെന്താണുരപ്പതു?
പറഞ്ഞരിയിക്കവയ്യ.
24
തോരാതുലഞ്ഞടിതൊടുമ്പ
ടി നീണ്ട കൂന്തൽപാരാതെ
കൈവിരൽകൊണ്ടവൾ
വേർപെടുക്കെനീരാർന്നു
മിന്നലിടചേർന്നു
മഴയ്ക്കൊരുങ്ങും-കാണാറിതെന്നു കരുതും
കരൾ തന്നിലാരും.
25
നെഞ്ഞാകെയങ്ങിനെ
നിറഞ്ഞണിവെള്ള റൗക്കിപിഞ്ഞാനടുത്തപടി
വിങ്ങിവളർന്നു പൊങ്ങികുഞ്ഞാന തോറ്റ
നടയാളുടെ കൊങ്ക
രണ്ടുംമഞ്ഞാൽ മറഞ്ഞ
മലപോലെ തുലോം
വിള‌ങ്ങി.

26
ആണായകൂട്ടരുടെയൊ
ക്കെയുമുള്ളുലയ്ക്കും-കോണാർന്നുകൊണ്ടു
കരിമീനിണപോലെ മിന്നികാണായൊരാമിഴികൾ
പോയവഴിക്കലൊക്കെ-ച്ചേണാർന്നൊരാമ്പൽമലർ
ചിന്നിയപോലെ തോന്നും.
27
ചണ്ടിക്കു നീണ്ട കുഴൽ,
തണ്ടലരിൽ കളിക്കുംവണ്ടിന്നു
നൽക്കുറുനിരക്കളി,
താരിരുൾക്കോചുണ്ടി, ങ്ങുലച്ച പുരികം
തിരകൾ,ക്കിതെല്ലാംകൊണ്ടിക്കരിംകുഴലിയാ
ച്ചെറുപൊയ്കപോലെ.
28
തിണ്ണന്നു പൊയ്ക
പിരിവാനരുതാഞ്ഞണഞ്ഞ
-വണ്ണം
നിറഞ്ഞൊരഴകൊക്കയ
ണിഞ്ഞുകൊണ്ട്കണ്ണൻ
നലത്തൊടെഴുമാലിനു
നേർക്കു ചെന്നാ-പ്പെണ്ണന്നു കണ്ണനുടെ
കൺ‌വഴിയിൽക്കടന്നു.
29
‘വേണ്ടില്ല കാർകുഴലി
നന്നിവൾ നല്ലപോലെകണ്ടില്ല’യെന്നവളെ
നോക്കി നിനച്ചു കണ്ണൻപണ്ടില്ലിതിൻപടിയൊരു
ത്തിയിവണ്ണമിന്നുംരണ്ടില്ല നല്ല
മടവാരണിമുത്തു
കൊള്ളാം.       30

കണ്ണോടുകൂടിയുടനെൻകര
ൾ കക്കുവോരി-പ്പെണ്ണോർക്കിലേ,
തുടലിതിൻപടിയാർക്കു
കാണും?മണ്ണോ?
മയക്കുമഴകുള്ളിവൾ
തന്റെ നാടുവിണ്ണോ?
കുറച്ചിടയിളക്കമെനി
യ്ക്കെഴുന്നു.

31
പൂവമ്പഴത്തിനെതിർ
മെയ്യിതു കണ്ടടുത്തുൾപ്പൂവമ്പ!
പിന്തിരികയില്ലിനിയെന്നു
രപ്പൂപൂവമ്പ!
നിന്നടിമയായിവനിന്നി
വിഡ്ഢി!പൂവമ്പയപ്പതിനു
മറ്റൊരിടത്തു നോക്കൂ!
32
കാർകൊണ്ടലൊത്ത
കുഴൽ മെല്ലെയുലച്ചു
തൻകൈ-ത്താർകൊണ്ടു
ചിക്കുമഴകു,ള്ളിളകുന്ന
നോട്ടം,വാർകൊണ്ട കൊങ്ക,
തളിർതന്നുടെ
തള്ളലിന്റെവേർ കണ്ട
ചുണ്ടിതുകളാർക്കിതുപോ
ലെ വേറെ?

33
ഇക്കാറണിക്കുഴലിമാരണി
മുത്തുതന്നെവേൾക്കാനെനിയ്ക്കു
തരമായിവരായ്കിലമ്മേ!നോൽക്കാം നിനക്കരിയ
നോൽമ്പുകൾ
മന്നനോടൊ-ന്നേൽക്കാൻ
നിനയ്ക്കുമൊരു
കുട്ടിയിനിപ്പിറപ്പാൻ.
34
വേട്ടില്ലൊരാളിവളെയെങ്കി
ലെനിയ്ക്കുതന്നേകിട്ടില്ലയെന്നു വരുമോ
കരികൂന്തലാളെ?തട്ടില്ലയോ
തരിയുമുൾക്കനിവെന്റെ
മാലിൻ-മട്ടിന്നു
മാൻമിഴിയൊന്നറിയിച്ചു
കൊണ്ടാൽ?

35
ഏറ്റാക്കരിമ്പുലികണക്കു
കയ‌ർത്തുകൊണ്ടാ-മാറ്റാരിൽമുമ്പനലമ്പനടു
ത്തിടുന്നുമറ്റാരുമില്ലിവിടെ
വല്ലതുമൊന്നടുത്തീ-ത്തെറ്റാതെ നേർക്കു
വരുവോളൊടുരയ്ക്കത
ന്നെ.

36
എന്നോർ‌ത്തെണിയ്ക്കെ
മുടി ചിക്കൽ കഴിഞ്ഞു
പൊന്നിൻ-കുന്നോടിടഞ്ഞ
മുലയാളവൾനേർക്കു
നോക്കിഅന്നോർത്തിടാതരിയ
കണ്ണനെയങ്ങു കണ്ടുവന്നോരു നാണമൊടുടൻ
തല താഴ്ത്തി നിന്നു.
37
മേലാകെയൊട്ടു
വിറചേർന്നു വിയർത്തു
നല്ലകാലാലെ മണ്ണിലഴകോടു
വരച്ചുകൊണ്ട്മാലാളുകൾക്കറിയുമാറ
വളുന്നനങ്ങാൻ-മേലാതെയായപടി നിന്നു
നിനച്ചു പിന്നെ.
38

വമ്പാർന്ന നല്ല
പടയാളിതാരു? ചെന്താ-രമ്പായ വമ്പനുടനിന്നുടൽ
ചേർന്നതാമോ?ഞാൻ പാർത്തതില്ലഴകു
കേട്ടതുമില്ലിവണ്ണംമുമ്പാ,രിതെൻകരളിവൻ
കവരുന്നുവല്ലോ
38
ചൊല്ലാളിടുന്ന
പടയാളികൾ മുമ്പനെന്നെ-ക്കൊല്ലാനുറച്ചു കനിവറ്റു
വരുന്നതാമോ?വില്ലാളിയായ
മലരമ്പനിൽനിന്നു പേടി-വല്ലാതെ
വാച്ചിടുമെനിയ്ക്കു
തുണയ്ക്കുകില്ലേ?
40
പോരാളിടുന്ന
പടയാളികളോടെതിർക്കുംപോരാളികൾക്കെളിയ
പെൺകലയെന്നതോർ‌ത്താ
ൽപോരായ്മയെന്നു
പലരും പറയുന്നതിന്നുനേരാക്കി മഞ്ഞുമലമങ്ക
കനിഞ്ഞിടട്ടെ.’

41
കാറായ്ക്കടത്തടലിടും
കുഴലാൾ കരൾത്താർതീറായ്ക്കൊടുത്തു
നെടുവീർപ്പൊടിവണ്ണമോർ
ത്ത്നേരായ്ക്കൊടുംകടമിഴി
ക്കളി,യുള്ളു കാണു-മാറാക്കിടുംപടി കലർന്നു
പരുങ്ങിനിന്നു.
42
അക്കൺ‌മുനക്കയറുകെട്ടി
വലിച്ചപോലെചിക്കുന്നു
കണ്ണനരയാൽത്തറവിട്ടിറ
ങ്ങി’തക്കം നിനയ്ക്കിലിതു
നന്നിവനെ’ന്നുമോർത്താ-മയ്ക്കണ്ണി
നിന്നിടുമിടത്തിനടുത്തു
ചെന്നു.

43
രണ്ടാളെയും പെരിയ
നന്‌മകളാൽ വരിഞ്ഞു-കൊണ്ടാനിലയ്ക്കുടനണ
ച്ചു കരിമ്പുവില്ലൻവണ്ടായ ഞാണുടയ
വില്ലു കുലച്ചു കയ്യുരണ്ടാലുമമ്പുകളയച്ചു
നടുക്കു നിന്നു.
44
മുക്കാലുമുള്ളറിയുമാറു
പരുങ്ങി നാണി-ച്ചക്കാർതൊഴും
കുഴലിയാളരികത്തു
നിൽക്കെ,ഉൾക്കാമ്പിലൊട്ടിടയിളക്ക
മകന്നു പോരി-ലൂക്കാർന്ന കണ്ണനവളോടു
കടന്നുരച്ചു;

45
‘കാലിൻതളർച്ചകളവാ’നി
വനിങ്ങണഞ്ഞോ-രാലിൻതറയ്ക്കരിയ
നിൻവരവോർത്തിടാതെകാലിൽത്തൊടും
മുടിയുലച്ചൊരു നിന്നെ
നോക്ക-യാലിന്നിരുന്നതിനു മാപ്പു
തരേണമേ നീ!

46

പേരാളിയാകിലൊരിടമ്പു
റമില്ലടക്കംപോരാത്ത കൂട്ടരവരെ’ന്നു
നിനയ്ക്കൊലാ നീനേരാണു നിന്നഴകിൽ
മുങ്ങി മലച്ചൊരെന്നുൾ-ത്താരാണിതിങ്കലിളമാന്മി
ഴി! തെറ്റുകാരൻ.
47
തേൻ പെയ്തിടുന്ന
മൊഴി! ഞാൻ
വഴിപോക്കനല്ലോ,മുമ്പേതുമീവഴിയെ
വന്നവനല്ലതാനും;അൻപേറിയെൻപിഴ
പൊറുക്കുകിതൊക്കെയോ
ർത്തുമാൻപേടയൊത്തമിഴിമാര
രണിയുന്ന മുത്തേ!
48
കോലാട്ടുകണ്ണനിവൻ-ഏ!
തകരാറിതെന്തോ?പാലായിടഞ്ഞ മൊഴി!
വീഴരുതെന്നുമോതിചേലാർന്ന
കണ്ണുകളടഞ്ഞുടലും
വിയർത്തുമാലാർന്നു
വീഴുമവൾതന്നുടൽ
താങ്ങി കണ്ണൻ.
49
കാർവെന്ന
പൂംകുഴലുലച്ചുവിഴുന്ന
പെണ്ണിൻ-പൂവെന്നപോലെ
മയമുള്ളുടലന്നെടുത്ത്പൂവെന്ന മാതിരി
കുളക്കടവോടണച്ചാൻതൂവെണ്ണിലാവൊടിടിട
യും പുകളാർന്ന കണ്ണൻ.
50
നീരും തളിച്ചു
കുറെയങ്ങിനെ
വീശിയപ്പോൾചേരുന്നൊരോർമയോടു
കണ്ണു മിഴിച്ചുനോക്കി’പോരും
പണിപ്പെടെരുതെ’ന്നവളൊ
ന്നെണീറ്റുൾച്ചോരുന്ന നാണമോടു
വീശിയ കൈ തടുത്തു.
51
‘ചാറീടുമക്കടമിഴിക്കളിചേ
ർന്നെണീറ്റുമാറീടിൽ
വീഴുമിവനിപ്പണിയല്ലലാ
മോ?ചാരീടുകെന്നുടലിൽ,
വീശുവനത്തലെല്ലാംമാറീടുവോളമിനി’യെന്നു
പറഞ്ഞു കണ്ണൻ.
52
‘ചൊല്ലായ്‌കിവണ്ണമിവൾ
മാറ്റലർവീട്ടിലുള്ളനല്ലാരതങ്ങറികില്ലെന്നെ
വെറുക്കുകില്ലേ?കൊല്ലാനടുക്കുമിനിയാങ്ങ
ളമാരറിഞ്ഞാൽ,നില്ലായ്ക,
നിൻ‌കനിവിനായിത കൈ
തൊഴുന്നേൻ-

53
വല്ലാതുയർന്നു കൊതി,
നിന്നുടെ വീടു കോലാ-ട്ടല്ലായ്കിലിങ്ങു
തെളിവിൻ
വഴിയായിരുന്നുഎല്ലാവരും
പടിവരട്ടെയിതിപ്പൊളെ
ന്നെ-ക്കൊല്ലാനുറച്ചമലർമകൻ
തുടരുന്നതാവാം.
54

മാലാൽക്കനിഞ്ഞിവളെയ
ങ്ങിനി വേൾക്കിലിന്നാ-ക്കോലോട്ടുവീടരിയൊരാ
ങ്ങളമാർ മുടിക്കുംചേലാകയില്ലതി,
നിയെന്നെ മരന്നുപോകാ-ഞ്ഞാലാടലിന്നു
വഴിയാമവിടെയ്ക്കുകുടെ
.       55
മറ്റാരുവീട്ടിലുളവായതി
നാൽ വെറുപ്പു-പറ്റാതെയങ്ങിടയിലെന്നെ
നിനച്ചുവെന്നാൽചെറ്റാടലാറ്റിയിനിയുള്ള
കുറച്ചുനാൾ ഞാൻമറ്റാരേയും കരുതിടാതെ
കഴിച്ചുകൂട്ടാം.’
56
മാലോടിവണ്ണമവൾ
തൊണ്ട വിറച്ചു കണ്ണീ-രോലോലെവീഴ്ത്തിയുര
ചെയ്തതു കേട്ട നേരംചേലോടടുത്തു മിഴിനീരു
തുടച്ചു പുല്കി-പ്പാലോടിടഞ്ഞ
മൊഴിയോടു പറഞ്ഞു
കണ്ണൻ:

57
തേനീച്ചയും
കൊടുകടന്നിലുമുള്ളതോർ
ത്തുതേനിൽപ്പെടും
കൊതിവിടുന്നൊരു
വിഡ്ഢിയുണ്ടോ?ഞാനിപ്പെരുത്ത പല
നന്മകൾ കണ്ട നിന്നെ-ഞാനിങ്ങു
വേൾക്കുമണയും
തടവൊക്കെ നീക്കി.
58
തേടിക്കയർത്തു പടിയിൽ
പലർകൂടി വന്നാൽ-ക്കൂടിക്കരുത്തുടയകയ്യിതു
കൂസുകില്ലമോടിക്കുവേണ്ടിയൊരു
വാളിതെടുത്തതല്ലാപേടിയ്ക്ക വേണ്ട
പിടമാൻമിഴി!
തെല്ലുപോലും.
59
കട്ടൂനമുക്കുടയൊരുമുത
ലൊക്കെ മണ്ണാർ-ക്കാട്ടുള്ള
മന്നന,തിന്നവനോടെതിർ
ത്ത്കാട്ടുന്നൊരൂക്കറുകിൽ
നിന്നുടെ കൂട്ടർ തള്ളൽകെട്ടുറ്റമോതിടുകയില്ല,
വഴിപ്പെടില്ലേ?

60
നിന്നിൽപ്പെടുന്ന
കനിവെ,ന്നുടെയൂക്കിവറ്റി-ലൊന്നിങ്കലാങ്ങളകൾ
താന്നു വഴിപ്പെടാഞ്ഞാൽഅന്നിങ്ങു പിന്നെ
വഴിയല്ലതുമൊന്നുനോ
ക്കാംകുന്നിൻകുറുമ്പു കുറയും
കുളുർകൊങ്കയാളേ!
61

രണ്ടാൾക്കു
തമ്മിലിതുപോലെയൊരു
ള്ളിണക്ക-മുണ്ടാക്കിയുൾക്കനിവുവി
ട്ടവരെപ്പിരിപ്പാൻതണ്ടാർമകൻ
കരുതുകില്ലൊരുനാളു,മല്ല
ൽവേണ്ടാ,വഴിക്കു
വരുമൊക്കെ
നമുക്കിതിങ്കൽ.
62
മണ്ണാറുകാട്ടരചനോടടറാടി
യെന്റെമണ്ണാകെ വാങ്ങി
വരുവാനുടനിന്നയയ്ക്കുഎണ്ണായ്ക നീ
തടവിതുൾക്കനിവാൽതെ
ളിഞ്ഞകണ്ണാലെനോക്കുകിലിവ
ന്നിനിയുക്കൂകൂടും.
63
മാറ്റാരെയോർത്തു
കനിവറ്റിടുമാവെറുപ്പുപറ്റാതെ
കണ്ണനിതുപോലെ
പറഞ്ഞിടുമ്പോൾഏറ്റാടർവിട്ടു
തെളിവാലവനുള്ള കയ്യുമാറ്റാതെ
മട്ടൊടിടയുംമൊഴിയാളുര
ച്ചു.       64
മാറീ
മുഴുത്തഴലിതെന്നെയറി
ഞ്ഞു മട്ടുമാറീടുമെന്നു
കരുതീട്ടുളവായതല്ലോഏറീടുമിക്കറകളഞ്ഞൊരു
നന്മയൊത്തി-ട്ടാരീനിലയ്ക്കൊരുവനുഴി
യിലിന്നു വേറേ ?
65
ഒന്നായി
നമ്മളീനിയീയൊരു
‘കൊച്ചു’തന്നെനന്നായ് നിനച്ചു പടയിൽ
പെരുമാറിടേണംഊന്നായിനിൽക്കുമവിടെ
യ്ക്കഴലൊന്നുവന്നു-വെന്നാലതിന്നിയിരുപേർ
ക്കൊരുപോലെ പറ്റും.
66
വെള്ളം
കുടിക്കുവതിനായ്
വഴിപോക്കനെന്നകള്ളംപറഞ്ഞു
വരികൊന്നിനിയെന്റെ
വീട്ടിൽഉള്ളംതെളിഞ്ഞരിയ
നിൻപുകളിൻവെളുപ്പാർ-ന്നുള്ളക്കുറുക്കിയൊരുപാ
ലു കുടിച്ചു പോവാം.
67
ഇങ്ങുള്ള
കത്തിനുടെയജ്ജനൽ
കാണണം ഞാൻവിങ്ങുന്നൊരുൾക്കൊതി
യൊടിങ്ങിരവിങ്കൽനിൽ
ക്കാംമങ്ങുന്നൊരുള്ളു
തെളിവാൻ
വരികായതിൻനേർ-ക്കങ്ങും,
പകല്ക്കുടയവൻ
കടലിൽ കടന്നാൽ.
68
അമ്മായിതൊട്ടു മടവാർ
ചിലരുണ്ട,തല്ലാ-തമ്മാമനാങ്ങളകളെന്നിവ
രില്ല വീട്ടിൽചുമ്മാ വരാം,വിടുക,
മുമ്പിൽ നടക്കുവാൻ
ഞാ-നിമ്മാതിരിയ്ക്കു നില
നോക്കിനി രാവിലാവാം.
69

ഓർക്കാതെ തീണ്ടിയൊരു
നൽച്ചെറുമിക്കു മാലുതീർക്കാൻ തെളിഞ്ഞു
ചിലതൊക്കെയുടൻകൊടു
ത്ത്പാർക്കാതെ
പാലിവളെടുത്തുവരുമ്പൊ
ഴെയ്ക്കുംനേർക്കാപ്പടിയ്ക്കൽ
വരികിത്തരമാകുമെല്ലാം.’
70
ഓർക്കാതെവന്ന
തെളിവാലവൾ
നാണമേതുംനോക്കാത്
കണ്ണനടലിന്നുടനാടലാറ്റിഊർക്കാർന്നിടുന്നതിനിവ
ണ്ണമുരച്ചു പുല്‌കിനിൽക്കാതെ
കൺമുനയവങ്കലണച്ചു
പോയി.

71
കണ്ണ,ന്നമൊത്ത
നടയാളിടയിൽ തിരിച്ചാ-ക്കണ്ണന്നു
നേർക്കടവോടങ്ങിനെ
നോക്കി നോക്കിതിണ്ണന്നു
തന്നുടയവീടൊടടുത്തുചെ
ന്നാ-പ്പെണ്ണന്നുടൻ പടികടന്നു
മറഞ്ഞു പിന്നെ.
72
അന്നപ്പടിക്കു
നടകൊണ്ടൊരവൾക്കു
പിമ്പേപിന്നെപ്പടിക്കുലുഴലാതെ
നടന്നു കണ്ണൻചെന്നപ്പൊഴെയ്ക്കുമവൾ
പാലുമെടുത്തുകൊണ്ട്-വന്നപ്പടയ്ക്കു
നടകൊൾവവനായ്കൊടു
ത്തു.

73
വേണ്ടുവന്നതൊക്കയവർ
തമ്മിലുരച്ചു വീണ്ടുംവീൺറ്റും
മിഴിത്തലകളാലെ
പുണർന്നു പിന്നെമണ്ടുന്നനേര,
‘മിനിയിന്നിരവിങ്കലെ’ന്നുൾ
-ക്കൊണ്ടുള്ള
നൽക്കൊതിയോടേതി
നടന്നു കണ്ണൻ.
74
നല്ലാരിൽമുത്തരിയകണ്‌മു
നയെത്തുണയ്ക്കായ്-ച്ചെല്ലാനയച്ചതിലുയർന്ന
മിടുക്കിനോടുംനില്ലാതെ
പോയരിയമാറ്റവർനാട്ടി
ലെത്തീചൊല്ലാളിടുന്ന പടയാളി
തളർന്നിടാതെ.
75
കാട്ടിക്കൊടുത്തു ചിലർ,
മന്നനടക്കി മണ്ണാർ-ക്കാട്ടിൽപ്പെടുന്നൊരവനു
ള്ള നിലങ്ങളപ്പോൾആട്ടിക്കണഞ്ഞിതവിടെപ്പ
ണി ചെയ്യുവോരെ-പ്പൊട്ടിപ്പൊടിച്ചുയരുമീറ
യൊടേറ്റു കണ്ണൻ.
76
പേടിച്ചുമണ്ടുമവർ
ചൊല്ലിയറിഞ്ഞു കൂട്ടർകുടിച്ചോടിച്ചരചന്നുക്കെ
ഴുമാനയിന്മേൽമോടിപ്പകിട്ടൊടു
കരേറീയടല്ക്കു വട്ടംകുടിപ്പുകഴ്ന്നൊരെതിരാ
ളിയൊടന്നടുത്തു.
77

]പൊരാളിമാരരിവാളുമെ
ടുത്തു പത്തു-നൂറാളോടൊത്തരചനിങ്ങി
നെ പോർക്കടുക്കേ,മാറാതെ വാൾപ്പിടി
പിടിച്ചുറതന്നിൽനിന്ന-തൂരാതെ നിന്നു
മലപോലിളകാതെ
കണ്ണൻ:

78
‘ആരിക്കുറുമ്പുടയ
പോക്കിരിയെന്റെ വേല-ക്കാരിൽ കടന്നു
തകരാറുകൾ
ചെയ്തിടുന്നോൻ?നേരിട്ടു കൊൽകിവനെ’
യെന്നരുൾ ചെയ്തിടുന്നപാരിൻമണാളനൊടു
കണ്ണനുരച്ചിതപ്പോൾ:
79
‘കോലാട്ടെയീ മുതൽ
പിടിച്ചുപറിച്ചതൊട്ടുംചേലായതില്ലറികൊരാണ
വിടെപ്പിറന്നുമേലാലുമിങ്ങനെ
നടക്കുകവയിതേകാ-ഞ്ഞാലാടലാ,മടലിൽ
നിൻ‌തല ഞാനെടുക്കും.
80
പോരെങ്കിലായതിനൊരു
ങ്ങിടുകാളു തെല്ലുപോരെങ്കിലൊട്ടിനിയുമി
ങ്ങുടനേ വരുത്തുനേരെങ്കലുണ്ടരിയവാളിതു
മുണ്ടു, നേരി-ട്ടാരെങ്കിലും
വരികിനിക്കളയായ്ക
നേരം.’

81
എന്നോതി
വാളുമുറയൂരിയുലച്ചു
മഞ്ഞിൻ-കുന്നോടിടഞ്ഞുടുമുറപ്പുട
യോരു കണ്ണൻനിന്നോരുനേരമൊരു
നൂറെതിരാളിമാരൊ-ത്തന്നോടിയെത്തിയടലിന്നു
ടനങ്ങെതിർത്തു.
82
ഒന്നായിവണ്ണമവരാടുക
ളൊത്തൊരൂക്കൻ-ചെന്നായയോടെതിരിടുത്ത
തിനെന്നപോലെ,ചെന്നായവന്നരികിലായ
തു കണ്ടു വാളുംനന്നായുലച്ചവരോടന്നാട
ലാടി കണ്ണൻ.
83
വട്ടമ്പെടും
പരിചയാലവരന്നു
വെട്ടുംവെട്ടന്നു വാട്ടമണയാതെ
തടുത്തടുത്ത്കൂട്ടത്തൊടെത്തുമവർതന്ത
ല കൊഉതൊരമ്മാ-നാട്ടംതുടങ്ങിയവിൽ
പിഴയാതെ വമ്പൻ.
84
നേരിട്ടെതിർത്തോരവർത
ൻ തല വെട്ടി നീളെ-പ്പാരിൽ
പരത്തിയവനങ്ങു
വിളങ്ങിടുമ്പോൾപോരിന്നു
പേടികലരാതെഴുമാനയി
ൻ‌മേ-ലേറിക്കടുത്തടലിനോടിയ
ടുത്തു മന്നൻ.
85

കുത്തുന്നതിന്നരചനങ്ങിനെ
കാലു കാട്ടി-യെത്തുന്ന കൊമ്പനുടെ
തുമ്പിയറുത്തുവീഴ്ത്തികത്തുന്നൊരീറയൊടുമേ
ല്ക്കുമതിന്റെ കാൽ വ-മ്പൊത്തുള്ളൊരായവനരി
ഞ്ഞിതു വാഴപോലെ.
86
താണീടുമൂക്കൊടിതുമട്ടു
പരിക്കുമേറ്റുകേണീടുമാനയടിതെറ്റിയട
ൽക്കളത്തിൽവീണീടിനാനരിയകണ്ണനോ
ടപ്പോളൂഴിവാണീടുവോനുടനിറങ്ങി
യിവണ്ണമോതി:
87
‘വാനോരൊടൊത്ത
വിരുതുണ്ടു നിനക്കു
തന്നെ-ത്താനോർക്കിലെൻപടയെ
വമ്പൊടു നീ മുടിച്ചുഞാനോ
തെളിഞ്ഞിതൊരുനല്ലെതി
രാളിയോടേ-ല്പാനോർത്തിരിക്കുമള
വീ വരവസ്സലായി!
88
ചൊല്ലാളുമൂക്കൊടുടനെൻ
പടയാളിമാരെ-യെല്ലാം
മുടിച്ചൊരുശിരാൽ
തെളിവേകിയാലുംകൊല്ലാതെകണ്ടുകഴിയില്ലി
നി നിന്നെ,മങ്ങു-മല്ലായ്കിലെൻപുകളതെ
ങ്ങിനെ ഞാൻ
പൊറുക്കും ?
89
ഏറ്റൂക്കൊടൊട്ടു
പടവെട്ടിയെഴും തളർച്ചമാറ്റൂ!
മുറയ്ക്കരിയവാളിനു
മൂർച്ചകൂട്ടൂ!തോറ്റൂ പയറ്റു
തിരിയാത്തവർ, നീ
കുറുമ്പു-മാറ്റൂ!
മിടുക്കടലിലൊന്നിവന്നോ
ടു കാട്ടൂ!’

90
തിണ്ണന്നു തൻ
പുകളിനൊത്തൊരുമാതി
രിയ്ക്കീ-വണ്ണം
നലത്തൊടരുൾചെയ്തൊ
രു വാളെടുത്ത്’വിണ്ണന്നു
കാണണമൊരാളതിലെ’ന്നു
റച്ചാ-ക്കണ്ണന്നുനേർക്കു കറ
മൂത്തു കയർത്തടുത്താൻ’
91
നന്നീപ്പയറ്റുമുറയെന്നിരു
പേർക്കുമുള്ളിൽതോന്നീടുമാറു തടവിൽ
പിഴ പറ്റിടാതെനിന്നീടിനാർ
പൊരുതിയൊട്ടിട പിന്നെ
വാട്ടംവന്നീല വമ്പുടയ
രൺറ്റെതിരാളിമാർക്കും.
92
‘പോരായ്മയാണൊരുവ
നെന്നൊടിവണ്ണമേറെ-പ്പോരാടിനില്ക്കിലിവനെ
ക്കൊല ചെയ്വനെ’ന്നായ്പാരാതെ
നല്ലടവിടയ്ക്കിടെ മാറി
മാറി-പ്പോരാളിമാരുടൽ
മറന്നവർ പോരടിച്ചു.
93

ചെറ്റിപ്പടിയ്ക്കൽനടന്നവ
ളിൽ പയറ്റുതെറ്റിത്തുടങിയരചനു
പരിക്കുപറ്റി’തോറ്റിട്ടടങ്ങിടുകയില്ലവ
നെ’ന്നൊരുണ്ടയേറ്റിട്ടടുത്ത
പുലിപോലമർ ചെറ്റയ്തു
മന്നൻ

94
മാറ്റാർ
വിറയ്ക്കുമുശിരാർന്നു
പയറ്റു തെറ്റുപറ്റതെ കാട്ടിയടലാടിയ
കണനപോൾചൊറാടലാർന്നുഴലുവോ
രരചന്റെ മെയ്യിൽതെറ്റാതെ വാളു
കടയോളമുടൻ കടത്തി
95
കുത്തേറ്റുവീഴുമവന,പ്പട
യാളിമാരിൽമുത്തേതുമേ
കരുതിടാതെയടുത്തുനിൽ
ക്കേ,ഉൾത്തേടുമീറയൊടു
കണ്ണനെയപ്പൊളൊപ്പംവീഴ്ത്തേണമെന്നകൊതി
യോടൊരു കുത്തു
കുത്തീ.

96
കുത്താലെ
ചോരയുമണിഞ്ഞു
നിലത്തു വീണുചത്താൻ
ചതിപ്പണിയതിങ്ങനെ
ചെയ്തു മന്നൻചത്താൾകണക്കരിയകണ്ണ
നുമന്നു വല്ലാ-തുൾത്താരുമുഴന്നടൽ
നിലത്തു മറിഞ്ഞു
വീണു.        97
പന്തിൽക്കവിഞ്ഞൊരഴകു
മുള്ളൊരു കൊങ്ക
പുൽകാൻപന്തിയ്ക്കു
കണ്ണനവിടെയ്ക്കണയാ
യ്കയാലേ.എന്തിക്കണക്കിലൊരമാന്ത
മിതെന്നുമോർത്ത-ന്നന്തിയ്ക്കവന്റെ
മടവാരഴലാർന്നുഴർന്നൂ.
98
‘പോരാടവേ ചില
പരിക്കുകളേൽക്കകൊണ്ടുപോരാൻ
ഞെരുങ്ങിയവിടെക്കണവ
ൻ കിടന്നാൽആരാളവന്നവിടെ ?
ഞാനിവിടത്തിൽ
വാണാൻപോരാ
പുറപ്പെടുവനെ’ന്നവളോർ
ത്തുറച്ചു.

99
നല്ലാരിൽമുത്തരിയൊരാ
ൺവടിവാർന്നുവീട്ടി-ലെല്ലാവരും
മുറികൾപുക്കു
കിടന്നനേരംവല്ലാത്ത
മാലൊടുമിറങ്ങി,
യോരുത്തരോടുംചൊല്ലാതെ
ചെന്നുടടുത്തിതടൽക്കള
ത്തിൽ.

100
പാലാഴിചേർന്നുടനുറങ്ങി
യ കണ്ണനെന്ന-പോലാ, നിലാവു
നിറയുന്നൊരടൽക്കളത്തി
ൽചേലാർന്ന
കണ്ണിണയടച്ചുകിടന്നിരുന്നകോലാടു
കണ്ണനെയടുത്തവളന്നു
കണ്ടു.

101

‘അയ്യോ! ചതിച്ചു
തകരാറു
പിണഞ്ഞിതെ’ന്നായ്തിയ്യോടിടഞ്ഞഴകലിലുൾ
ത്തളിർ വെന്തുരച്ചുകയ്യോടെ കൊച്ചു കരൾ
മങ്ങിയ കണ്ണനുള്ളമെയ്യോടണഞ്ഞു
തടിപോലെ
മറിഞ്ഞുവീണു.
102
ഇമ്മാതിരിക്കകമുഴന്നുനട
ന്നു കണ്ണൻ-തൻമാറിൽ വീണു
കുറെയങ്ങു
കിടന്നുണർന്നുപൊന്മാനിനൊത്ത
മിഴിയാളഴലാലെ കണ്ണീർവന്മാരിയെന്നപടി
വാർത്തു കരഞ്ഞുരച്ചു:
103
‘പെട്ടെന്നുകണ്ടളവു
തമ്മിലിയന്ന വേഴ്ച-യൊട്ടല്ല,തെൻകണവ!
നീയുടനേ മറന്നുവേട്ടന്നുതന്നെ
കനിവറ്റിതുപോലെയെന്നെവിട്ടങ്ങു പോവതു
കുറച്ചു കടുപ്പമല്ലേ?
104
വീടെന്റെയാങ്ങളകളമ്മ
തുടങ്ങിയോരെ-ക്കൂടെക്കളഞ്ഞടിമപോല
ണയുന്നൊരെന്നെ,നാടെങ്ങുമേ പുകൾ
പരത്തിയെരങ്ങിവണ്ണംകേടെന്തു കണ്ടു
പറയാതെ
വെടിഞ്ഞിടുന്നു?
105
മറ്റൊരുവീട്ടിലുടയോളിവ
ളെങ്കിലും മാൽമാറ്റാനുറച്ചിവളിലങ്ങു
കനിഞ്ഞപോലെമറ്റാരു
ചെയ്യു,മലിവോടതുനേര
മെൻമാ-ലാറ്റാനെടുത്ത
പണിയെങ്ങിനെ ഞാൻ
മറക്കും ?

106
ചൊല്ലളുമിപ്പെരിയ
നന്മകളാർന്നൊരങ്ങുവല്ലാതെ വാൾമുന
തറച്ചിവിടെക്കിടക്കെ,നില്ലാതെ മാലിലിവൾ
വെന്തുരുകാത്തതെന്തു ?നല്ലാർക്കെഴുംകരൾ
കടുത്തൊരിരിമ്പുതന്നെ.
107
കണ്ണന്റെ
തോഴരുടെയുണ്ണികണക്കു
താനെതിണ്ണനെതിർത്ത പല
മാറ്റലരെപ്പൊതുക്കിവിണ്ണങ്ങണഞ്ഞതു
നിനച്ചു കരഞ്ഞീടാതി-പെണ്ണങ്ങു പോയ വഴി
നോക്കിയിതാ വരുന്നൂ.’
108
ചാവാനുറച്ചിതുമുരച്ചവ
ൾ കണ്ണനേറ്റകൈവാൾ പറിക്കെ,
മുറി
നോവുകയാലുമൊപ്പംമാൽവാച്ച കൊച്ചു
മിഴിനീരു തളിക്കയാലുംപൂവായിടഞ്ഞ
മിഴിയൊന്നു തുറന്നൂ
കണ്ണൻ.

109

കൂത്താനുറച്ചൂ.മറ്റവാർമു
ടി ചേർന്നു മിന്നുംമുത്താമുലക്കിടയിൽ
വാൾമുന വച്ചിടുമ്പൊൽകൈത്താർപിടിച്ചതിലെ
വാളു കളഞ്ഞു വല്ലാ-തുൾത്താർ
കുളുർത്തരിയ കണ്ണനുടൻ
പറഞ്ഞൂ:

110
‘അയ്യോ! കടൂപ്പമരചന്നു
തുണയ്‌ക്കുവാനോനിയ്യോർപ്പ’തീയിവനെ
മാന്‌മിഴി! കൊന്നിടല്ലേപൊയ്യോമലേ!
പറകയന്നിവനെ,ന്റുയി
പ്പൂ-മെയ്യോടു
വാളണികിലെൻ
പണിയന്നു തീർന്നൂ.
111
കൂർകൊണ്ടു നീയിനനു
തേന്‌മൊഴി, തീറുതന്നപോർകൊങ്കമേലരിയമാറ്റ
ലർ തന്റെ വാൾ നീകാർകൊണ്ടൽ
നേർകുഴലി,യെന്നെ
മറന്നുചേർത്താൽപേർകൊണ്ട്
നിൻപുകളിനെത്ര
കുറച്ചിലാകും ?
112
ചാവുന്നമട്ടു
മുറിയേറ്റരചൻ
വിഴാനായ്-പോവുമ്പോൾ
നീട്ടിയൊരു വാളിവനേറ്റു
വീണേൻവേവുന്നൊരുള്ളൊടിതിനാ
ൽ കരയായ്ക
കൊൽവാ-നാവും പടിക്കൊരു
പരിക്കിവനേറ്റതില്ല.’
113
എന്നും പറഞ്ഞു
മടവാർമുടിമുത്തുതന്റെപൊന്നും‌മലർക്കുകിടയാകു
ടൽ ചേർത്തു പുല്‌കിഅന്നുള്ളലിഞ്ഞു മുറി
ചോര വരാതെ കെട്ടി-യൊന്നുംവിടാതവളൊട
ന്നു നടന്നതോതി.
114
എണ്ണാൻ
കുഴങ്ങുവൊരുവൻപട
യൊത്തെതിർത്തമണ്ണാറുകാട്ടരചനെക്കൊല
ചെയ്തപ്പോൾകണ്ണാലെ കണ്ടു
തെളിവാൽ മിഴിനീർ
പൊഴിച്ചകണ്ണാലെ നോക്കിയവൾ
കണ്ണനോടൊന്നുരച്ചു :
115
‘ഓർക്കാവതല്ലരിയൊരൂ
ക്കിവിടുത്തെ നേരെനോക്കാനൊരാളുമിനിയി
ല്ലതു തീർച്ചതന്നെവക്കാണമേറ്റണയുമാങ്ങള
മാരെയീമ-ട്ടാക്കാതിരിക്കണമതിന്നു
കനിഞ്ഞിടേണം.
116
നിൽക്കേണ്ട, പോവുക
നമുക്കൊരു
തോഴിയുണ്ടി-ങ്ങോർക്കേണമെന്നുടയ
വീടിനടുത്തുതന്നേഅക്കേമിയീ
മുറിവുണക്കുമതേവരെ
യ്ക്കുംപാർക്കേണമങ്ങു
പിടയാതവളോടുകൂടെ.’
117

എന്നോതിയക്കണവനേയു
മടുത്തുതാങ്ങി-ക്കുന്നോടിടഞ്ഞ
മുലയാളവൾ
കൊണ്ടുപോയി’ഒന്നോർത്തുണക്കണക്കണ
മുടൻ മുറി’വെന്നു
തോഴി-തന്നോടിരന്നൊളിവിലന്ന
വിടത്തിലാക്കി.
118
കണ്ണങ്കലാക്കരളുമാക്കിയു
ടൻ നടന്നാ-പ്പെണ്ണെന്നു
പാതിരയിലപ്പുറമായനേ
രംതിണ്ണന്നു
തൻമുറിയിലാരുമറിഞ്ഞി
ടാത-വണ്ണം കടന്നു
തെളിവാർന്നു
കിടന്നുറങ്ങീ.
119
നാലഞ്ചുനാൾക്കിടയിലാമു
റി മാറി നല്ലപാലഞ്ചിടുംമൊഴിയെയോ
റ്ത്തൊരുരാവു കണ്ണൻമാലറ്റു
കൊച്ചിനുടയോരുടൽ
പുല്‌കുവാൻ മേ-ന്‌മേലറ്റമറ്റ
മലരമ്പുകളേറ്റിറങ്ങീ.
120
അച്ചിന്നമാന്‌മിഴിപൊഴി
പ്പൊരു പുഞ്ചിരിയ്ക്കൊ-ത്തുൾച്ചിന്നിടും
വെളിവിയന്ന
നിലാവുമേറ്റ്കൊച്ചിന്നിണങ്ങുമുടൽചേ
ർന്നഴകേറിടുന്നമച്ചിന്നെഴുന്ന ജനൽ
നോക്കി നടന്നു കണ്ണൻ.
121
കാണായനേരമവളാജ്ജന
ൽചേർന്നു കണ്ണിൻ-കോണാലെ കണ്ണനുടെ
മെയ് കൊതിയോടു
നോക്കിആണായ
കൂട്ടരുടെയൊക്കെയുമുള്ള
ലിക്കുംചേണാർന്ന
പുഞ്ചിരിനറും‌മലർ
തൂകിനിന്നു.

122
പട്ടുംപുകഴ്ത്തുമുടലാൾ
ജനൽ ചേർന്നുകെട്ടിനീട്ടുന്നൊരക്കയർപിടിച്ച
വനൊട്ടുകേറിതട്ടുന്നൊരുൾത്തെളിവുകൂ
ടിയ കൊച്ചു നീട്ടി-ക്കാട്ടുന്ന കൈത്തളിർ
പിടിച്ചു കടന്നു മച്ചിൽ.
123
കുന്നിന്റെ
കുഞ്ഞൊടൊരുമിച്ചഴകാർ
ന്ന വെള്ളി-ക്കുന്നിങ്കലമ്പിളിയണിഞ്ഞ
വനെന്നപോലെഒന്നിച്ചുകൂടിയവരന്നു
നിലാവുനീളെ-ച്ചിന്നിത്തെളിഞ്ഞ
പുതുമാളികലേൽ
വിളങ്ങി.

124
ചേലാർന്നുപൂവൊളിനി
ലാവണിമച്ചിലന്നുമാലാമെവിട്ടരിയ
കൊച്ചൊടുചേർന്നു
കണ്ണൻ,പാലാഴിമങ്കയൊടുമൊ
ത്തു തെളിഞ്ഞു കണ്ണൻപാലാഴിയിങ്കലരുളുന്നൊ
രുമട്ടിലായി.
125

നാലഞ്ചുനാളിടവിടാതെ
കൊതിച്ചിരുന്ന-പോലന്നുചേർന്നിവരും
തെളിവേറ്റമേന്തിമാലറ്റു ചെയ്ത
പണിയൊക്കെ
മുറയ്ക്കുചോല്ലി-യാലറ്റമെത്തിടുവതിന്നു
ഞെരുങ്ങുമല്ലോ.
126
മറ്റുള്ളതപ്പടി
മറന്നലരമ്പനറ്റ-മറ്റുള്ള
പൂങ്കുണപൊഴിപ്പതുമേറ്റു
കൂടിമുറ്റംനലത്തൊടവർ
കാട്ടിയ കൂത്തു
വാഴ്ത്താൻപറ്റുന്നതല്ല
തലയായിരമുള്ളവന.
127
മോടിപ്പകിട്ടുടയ
കൊച്ചവൾ കണ്ണനോടു-കൂടിപ്പരുങ്ങൽ
കലരാതുടനന്നു രാവിൽതേടിപ്പടയ്ക്കണയുമാമലര
മ്പനായ് പോ-രാടിപ്പതുക്കെയവനുള്ള
മിടുക്കടക്കി.
128
മറ്റുള്ളവർക്കുടയ
മട്ടുകൾ വിട്ടു നല്ല-മാറ്റുള്ള
നന്മകലരുന്നതവർതൻ
കളിക്കുംമറ്റുള്ളകൂട്ടരുടെ മട്ടുകൾ
വിട്ടൊരറ്റ-മറ്റുള്ള നല്ലൊരു
പകിട്ടുകൾ
ചേർന്നിണങ്ങി.
129
മിന്നുന്നമിന്നലിനുമൊട്ടഴ
കേറിടുന്നപൊന്നുംചെടിക്കുടയ
നൽപ്പവിഴത്തിലെല്ലാംചിന്നും
നിറംകലരുമത്തളിരൊത്ത
മുത്തു-ചേർന്നുള്ളിണങ്ങിയപടി
ക്കു പരിക്കു ചേർത്തു.
130
തണ്ടാരിനുള്ളിതളുകൾക്കു
ടയോരു തുമ്പു-കൊണ്ടാടലറ്റ മുറിയേറ്റു
പനമ്പഴങ്ങൾതിണ്ടാടിവാതലൊടണ
ഞ്ഞു ചതഞ്ഞുവെന്നുകണ്ടാളുമുൾക്കൊതിവിടാ
തവിടെക്കളിച്ചു.
131
വമ്പുള്ള
വാനവമരത്തളിർ മെല്ലെ
നാലു-കൊമ്പുള്ളൊരാനയുടെ
തുമ്പിയിലെത്തിടുമ്പോൾമുമ്പുള്ള
നാണമവളറ്റുവളർന്നുകൊ
ച്ചു-കൊമ്പു,ള്ളഴിഞ്ഞചെടിനീ
ട്ടിയുടൻതടുത്തു.
132

വണ്ടാൽ വിളങ്ങി
വിലയറ്റു വിരിഞ്ഞു
മിന്നുംതണ്ടാരു കണ്ടൂ
കരളിൽക്കൊതി
വായ്ക്കയാലേകൊണ്ടാടി നല്ല
മുഴുതിങ്കളടുത്തതിൻ തേ-നുണ്ടാനിലയ്ക്കുപിരിവാ
നരുതാതെകൂടി.
133
അന്നക്കരുത്തുടയ
കൊൻപുകളാലടുത്തൂചെന്നങ്ങുവാനവമരത്തടി
ചേർത്തമർക്കേ,അന്നപ്പിടയ്ക്കുകിടയാമ്ന
ടയാർന്നുമിന്നുംമിന്നൽക്കൊടിക്കുടയകു
ന്നുകളൊന്നുമങ്ങീ.
134
കണ്ണലെകാണ്കിലതാരുല
യുന്ന കാർ,മീൻ,കണ്ണടി, തിങ്കൾമുറി,
ചെന്തളിർ, പന്തിവറ്റിൽമണ്ണടലതെറ്റതെളിവിൻമി
കവാലെ നല്ലവിണ്ണാക്കുമാറു
പവിഴക്കൊടി
പോയ്ക്കളിച്ചു.
135
ഒന്നുള്ളഴിഞ്ഞൊരരയന്നമ
ടുത്തുകൂടി-മിന്നുന്നതണ്ടലരണിപ്പുതു
പൊയ്കയപ്പോൾ,ചിന്നുന്ന ചണ്ടി
വരിണ്ടിവയും പരിക്കുചേർന്നുള്ള
തണ്ടലരുമൊത്തു
തെളിഞ്ഞുലഞ്ഞു.
136
കാറന്നഴിഞ്ഞലർപൊഴി
ഞ്ഞിതു, കുന്നുലഞ്ഞു,പാരം വിയർത്തു
മുഴുതിങ്കൾ, പിറാവു
കൂകീ,താരമ്പനീയരിയ
ചെപ്പടികാട്ടിയൊട്ടു-നേരംകഴിഞ്ഞളവിലാമ്പലു
ലഞ്ഞുകൂമ്പി.
137
താരമ്പനാർക്കളിയിലൊട്ടു
മയങ്ങിമേവു-ന്നോരക്കരിങ്കഴലിതൻപു
തുമേനി പുല്‌കിനേരംപുലർന്നിടുവതിന്നു
കുറച്ചുമുമ്പിൽപാരം‌പുകൾപ്പൊലിമയു
ള്ളൊരു കണ്ണനോതി:
138
‘വൈകുന്നു
നേരമകതാരിവിടത്തിൽ‌
വെച്ചുപോകുന്നു
കാർകുഴൽതൊഴും
കരികൂന്തലാളേ!മാഴ്കുന്നതെന്തി?രവിൽവ
ന്നിനി വേർപെടാതെ-യാകുന്നതിന്നു
വഴിയോർത്തു
നമുക്കുറയ്ക്കാം.’
139
എന്നും പറഞ്ഞു
മിഴിനീരു തുടച്ചു കൊങ്ക-ക്കുന്നുംപുണർന്നഴലവൾ
ക്കു കുറച്ചുപിന്നെവന്നുള്ളൊരാവഴിയെ
മെല്ലെയിറങ്ങിയാട-ലൊന്നുംപെടാതരിയ
കണ്ണനണഞ്ഞു വീട്ടിൽ.
140

അമ്മാതീയ്ക്കാരിയ
കണ്ണനകന്നെഴുന്നവന്മാൽ കുറപ്പതിനു
കൊച്ചുപരിക്കു നോക്കിതന്മാർനിറഞ്ഞ മൂലമേൽ
മിഴിചേർത്തിരിക്കെ-യമ്മായിചെന്നവലിരി
പ്പൊരു മച്ചിലെത്തി.
141
പട്ടിട്ടു നല്ലൊരു
പരുങ്ങൽകലർന്നു
കൊങ്ക-മൊട്ടിന്‌മല,
ച്ചൊടികൾകൊച്ചുമറച്ചുക
യ്യാൽപാട്ടിൽതെളിഞ്ഞിരവിലെ
പ്പണിയിപ്പരുങ്ങൽകാട്ടിക്കൊടുത്തു
കിഴവിയ്ക്കു
പറഞ്ഞപോലെ.
142
മെത്തപ്പുറത്തുടയ
കൂത്തുമകത്തു മുമ്പി-ല്ലാത്തത്തരത്തിലൊരു
മോടിയുമൊക്കെനോക്കിഅത്തവ്വു
മുത്തിയവൾതന്റെനടപ്പി
ലുണ്ടുചീത്തമെന്നുടനുറച്ചവിടം
വെടിഞ്ഞു.

143
തൻതോഴിയോടിതുകളോ
തിയ കൊച്ചു പിന്നെ-യെന്തോവരുന്നതിനിയെ
ന്നൊരുപേടിയാലേവെന്തോരത്തളിരൊടന്നു
കുളിച്ചുപോയി-പ്പന്തോടിടഞ്ഞമുലയാൾ
തെളിവറ്റുവാണൂ.
144
അമ്മായികണ്ടതുടനെയെ
ത്തിയുരഞ്ഞുകേട്ടോ-രമ്മാമനന്നു
മരുമക്കളെയും വരുത്തിവന്‌മാലൊടൊക്കെയറിയി
ച്ചു ‘നമുക്കുവിട്ടി-ലിമ്മാതിരിപ്പണികൾ
നിർത്തണ’മെന്നുറച്ചൂ.
145
‘ഈച്ചീത്തയാകിയ നടപ്പു
തുടങ്ങിയോരുകൊച്ചീനിലയ്ക്കമരുകിൽ
തറവാടു കെട്ടുവെച്ചീടൊലാ
കഴുവിലേറ്റണ’മെന്നുമീറ-വാച്ചീടുവോരു
മരുമക്കളുമെന്നുരച്ചൂ.
146
മാലാർന്നു പിന്നെയവർ
കൊച്ചൊടു ‘നേരു
ചൊല്ലാ-ഞ്ഞാലാടലാം
പറയുകെ’ന്നുര ചെയ്ത
നേരം’കോലാട്ടുകണ്ണനിവളിൽ
കനിവാണ്ടിതെ’ന്നാ-പാലായിടഞ്ഞ
മൊഴിയാളുമുറച്ചുരച്ചു.
147
കോലാട്ടുകണ്ണനൊടു
പെങ്ങ്നളണഞ്ഞതോർത്തുമാലാർന്നു
തെല്ലിടയിരുന്നവരീറയോ
ടേ’ചേലാകയില്ല കൊല
ചെയ്യണമിപ്പോളല്ലാ-ഞ്ഞാലാടലോകമിവളിത്ത
റവാട്ടിനെ’ന്നാർ
148
ചൊന്നാളതിന്നരിയ
കൊച്ചിതു പന്തിയല്ലനന്നായ് നിനച്ചു
തറവാടിതു
കാത്തുകൊൾവിൻ!
ഇന്നാളുമീറയൊടുമെത്തി
യെതിർക്കുമെന്നെ-ക്കൊന്നാൽ
കുരുത്തുടയകണ്ണനതോർ
ത്തിടേണം.

149
കൊണ്ടാടുടുന്ന
പതിനെട്ടടവും തിരിഞ്ഞു-കൊണ്ടാണിരിപ്പതു
പടയ്ക്കു
മിടുക്കെഴുന്നോൻതിണ്ടാടി
നേർക്കുമെതിരാളികളെത്ര
കൂടി-ക്കൊണ്ടാലുമാ
മിടുമിടുക്കനു
പുല്ലുപോലെ.
150
പണ്ടാരുമീ
നിലയിലുള്ളഴകോടുകൂടി-യുണ്ടായതില്ലരിയൊരപ്പട
യാളിതന്നെതണ്ടാരിടഞ്ഞ
മിഴിമാരൊരു
കണ്ണുനോക്കി-ക്കണ്ടാൽ മയങ്ങൂ,
മിവളിൽപ്പിഴവെന്തു
പിന്നെ?

151
നന്നായിതൊക്കെയുടനോർ
ത്തിവൾ തന്നെ വേൾക്കു-കെന്നായ്ക്കൊടുത്തിടുക
കണ്ണനു നിങ്ങളിപ്പോൾഎന്നാൽ നമുക്കു
തറവാടിനു വാട്ടമറ്റോ-രുന്നായി
വന്നിടുമടർക്കടവുള്ള
കണ്ണൻ.

152
നല്ലാരിൽമുത്തിനുടെ
മാറ്റലരെപ്പുകഴ്ത്തുംചൊല്ലാലെ നെയ്യു
പകരുന്നൊരു
തിയ്യുപോലെവല്ലാതെ
വാച്ചിടുമൊരീറയൊടന്നു
തന്നേകൊല്ലാനയച്ചിതവരാക്കരി
കൂന്തലാളെ.

153
കൈവന്നൊരീറയൊടുമി
ങ്ങിനെ കൊച്ചുതന്നെ-ക്കാവൽക്കുവേണ്ട
പടയാളികളോടുകൂടെആ വമ്പരും
കൊലനിലത്തിനയച്ചു
കണ്ണ-നായ്വമ്പടയ്ക്കുടനിറങ്ങണ
മെന്നുറച്ചു.

154
നില്ലാതെ കൊച്ചിനെയുടൻ
കഴുവുന്മേലേറ്റി-കൊല്ലാനുറച്ചു
പലരിങ്ങനെ വാളുമേന്തിവല്ലാത്ത കൂട്ടരവർ
പോയ്ക്കഴിവുള്ളിടത്തുചെല്ലാനടുത്തളവിലന്നൊ
രു കാഴ്ച കണ്ടു.
155
പോരാളിമാരരിയവാളു
മെടുത്തു പത്തുപേരാളുമുങ്കൊടണയുന്ന
തിനൊട്ടു മുമ്പിൽപേരാടിടുന്ന
പടയാളിയൊരുത്തനോടി-പ്പാരാതെ
മാന്മിഴിയെഴുന്നൊരിടത്തി
ലെത്തി.

156
കയ്യും
പിടിച്ചവളെയുക്കൊടു
പിന്നിലാക്കി-‘ചെയ്യും നിനക്കു
തുണയെന്നുടെ
കൂട്ടരെ’ന്നായ്പെയ്യുന്നൊരുൾക്കനിവൊ
ടായവളോടുരച്ചുതിയ്യും തൊഴുന്നൊരു
മിടുക്കൊടടർക്കടുത്തു.
157

ഒറ്റയ്ക്കിവണ്ണമെതിരിട്ടവ
നോടു പാര-മൂറ്റംകലർന്നൊരെതിരാളി
കളാർത്തെതിർത്തുഅറ്ററ്റു മന്നിൽ നിറയും
തലയാലെ തന്റെകുറ്റങ്ങളെറ്റൊരടവപ്പടയാ
ളി കാട്ടി.

158
കാളും കുറുമ്പൊടവനന്നു
തുണയ്ക്കു മറ്റൊ-രാളും വരാതെ തനിയേ
പലരോടുമേറ്റ്ആളുന്ന
തിയ്യൊടെതിർവമ്പു
വെളിപ്പെടുത്തിവാളും
തുടച്ചരിയകൊച്ചൊടടു
ത്തുരച്ചു:

159
കൂറാലെ നിന്നുടയ
തോഴി പുലർച്ചയോടി-ച്ചോരളണഞ്ഞറിവു
തന്നൊരു നേരമേ ഞാൻപേരാളിമാർ
ചിലരൊടൊത്തുടനോടിവ
ന്നേൻപേരാളിടുന്ന
കടവാർകുടി ചേർന്ന
മുത്തേ!

160
‘ഇന്നിപ്പുറപ്പെടുക’യെന്നു
പറഞ്ഞു കൈവാൾ-തന്നിൽപ്പെടുന്ന
ചുടുചോര
തുടച്ചുനിൽക്കേമന്നിൽപ്പുകഴ്ന്നൊരവനൊ
ട്ടകലത്തു കണ്ടൂമുന്നിൽപ്പടയ്ക്കു
പലരൊത്തു വരുന്ന
വട്ടം.

161
‘വാളേ! തെളിഞ്ഞിടുക
നിൻപണി തീർന്നതില്ലനാളേയ്ക്കു നീട്ടീടുക
നിന്റെയുറക്കമെല്ലാംആളേറെയുണ്ടിത
പടയ്ക്കു വരുന്നു
തേൽചൊ-ല്ലാളേ!
നിനക്കിനിയുമിന്നൊരു
കാഴ്ച കാണാം’.
162
എന്നും
പറഞ്ഞരിയകണ്ണനവന്റെ
കൂടെവന്നുള്ള
കൂട്ടരെയവൾക്കു
തുണയ്ക്കു നിർത്തിമിന്നുന്നൊരാക്കൊടിയ
വാളുമുലച്ചു നേരേചെന്നുൾക്കുറുമ്പൊടണ
യും പടയിൽക്കടന്നു.
163
ചുറ്റും നിറഞ്ഞ
പടയാളികളമ്പരന്നുചുറ്റുംപടിക്കു ചില
നല്ലടവന്നു കാട്ടിചെറ്റും
പരിക്കുകളുടൽക്കു
പെടാതെ പോരി-നേറ്റുള്ള കൂട്ടരുടെ വെട്ടു
തടുത്തുനിന്നു.
164
ആളേറെയൊത്തുടലിലൊ
ക്കെ മടുത്തു വെട്ടുംവാളേറെയൂക്കോടു
കടയ്ക്കൽ മുറിക്കയാലേ
നീളെത്തെറിച്ചു
പലമാതിരി പൊങ്ങി
വീണുവാളെറുമാപ്പടയിവെച്ചു
കളിച്ചു കണ്ണൻ:
165
മാറ്റാരടൽക്കുശിരോടേഞി
യ വാൾ കടയ്‌ക്ക-ലറ്റാനിലയ്‌ക്കകമുഴന്നു
പരുങ്ങിടുമ്പോൾതെറ്റാതെ
നല്ലടവിലാനുടലിൽ
പരിക്കുപറ്റാതെയൊന്നുടനകന്നു
പറഞ്ഞു കണ്ണൻ:
166
‘കൊല്ലായ്‌കിവൾക്കുട
യൊരാങ്ങളമാരെ’യെന്നുനല്ലാരണിഞ്ഞൊരലരാമി
വൾ ചൊൽകയാലേകൊല്ലാതെ വാളുകൾ
മുറിച്ചു കളിച്ചു
താർത്തേൻ-ചൊല്ലാളിലുള്ളൊരലിവാ
ലിവനിന്നിവണ്ണം.
167
മണ്ണാറുകാട്ടരചനെന്നോടെ
തിർത്തു ചത്തുമണ്ണായതീയിടയിലാണറി
ഞ്ഞതില്ലേ?എണ്ണായ്‌ക
മുൻപിയലുമുൾക്കറയൊ
ന്നുമീമാൻ-കണ്ണാൾ വഴിക്കിനി
നമുക്കൊരു
രാജിയാവാം.
168
ആവാമതെന്നവനെഴുന്നൊ
രു വമ്പറിഞ്ഞുൾപ്പൂവാലെ
കൊച്ചിനുടെയാങ്ങളമാരു
റച്ചുകൂർ വാച്ചു
കൊച്ചിനെയവന്നു
കൊടുത്തു നാട്ടു-കാർ
വാഴ്ത്തുമാറിരിവരും
കറ വിട്ടിണങ്ങി.
169
മണ്ണാർക്കാടരചനോടേറ്റവ
ന്നു പാർപ്പാൻവിണ്ണാക്കിപ്പകയരെ
വെന്നു പാട്ടിലാക്കിമണ്ണായും, കറയുടയൊരു
വീട്ടിലുള്ളാ-പ്പെണ്ണായും മുതലുകൾ
കയ്‌ക്കലാക്കി കണ്ണൻ.
170
തിണ്ണം നൽപ്പുകൾ
മലയാളമൊക്കെയെത്തുംകണ്ണൻ
പെൺകുയിൽമൊഴിയാ
ളൊടൊത്തു പിന്നെകണ്ണൻതൻകനിവോടുമേ
റെനാൾ തെളിഞ്ഞീ-വണ്ണം വാണിതു
പടകൾക്കു മുമ്പനായി.
171
അല്ലീടറ്റു തൊഴുന്ന
വാർകുഴലി! നീ- മൂലം വഹേലം കുറ-ച്ചല്ലീനേരമലട്ടിടുന്നതിഹ
മാം മല്ലീമതല്ലീശരൻസല്ലീലാപരയായ്
സരോജനയനേ! നീതാനുമേവം ലസൽ-ചില്ലീവല്ലികളാലിനിത്തെ
രുതെരെ- ത്തല്ലീടുകിൽത്തോറ്റു
ഞാൻ.

172

Exit mobile version