Archives for d¡T¤¼ d¢m¡O®- (KßJ¡l¬«) jOc:O¹Ø¤r J¦n®Xd¢¾ (1949) - Page 3

പേജ് 13

ഏഴ് പാതിരയോളം പണിത്തിരക്കില്‍പെ്പട്ടു പാരം തളര്‍ന്നു തളര്‍ന്നൊടുവില്‍ താനേ ലയിച്ചുപോയ് ഗാഢസുഷുപ്തിയില്‍ ചേണഞ്ചിടുമീ മഹാനഗരം. (മദിരാശി) എത്രയോ തീവ്രമായ് സ്പന്ദിച്ചിരുന്നതാ ണിത്രയും നേരമിതിന്‍ ഹൃദന്തം. വിസ്മയമാണോര്‍ക്കിലിത്ര പെട്ടെന്നിതിന്‍ വിക്രമഗര്‍വ്വങ്ങളെങ്ങു പോയി? കണ്ണീര്‍പൊഴിച്ചിതിന്‍ കോണിലൊന്നില്‍ സ്വയം നിര്‍ന്നിദ്രനായിതാ ഞാനിരിപ്പൂ! ഞാനുമുറങ്ങുംതളര്‍ന്നു തളര്‍ന്നേവം താനേയെന്‍…
Continue Reading

പേജ് 8

ജീവനെപേ്പാലെ ഞാന്‍ സ്‌നേഹിച്ചിരുന്നവര്‍ കേവലം നിര്‍ദ്ദയഘാതകന്മാര്‍. ഹന്ത, യിമ്മട്ടിലാണെങ്കി,ലീ ലോകത്തി ലെന്തിനെ യൊന്നിനി വിശ്വസിക്കാം? എല്‌ളാം ചപലങ്ങളെല്‌ളാം കപടങ്ങ ളിലേ്‌ള യഥാര്‍ത്ഥങ്ങള്‍, ശാശ്വതങ്ങള്‍? സര്‍വ്വവും നാട്യമോ, ജീവിക്കണമെങ്കില്‍ ദുര്‍വാരമാണോ കപടവേഷം? എങ്കില്‍ ഞാനിത്രയും കാലമീ ലോകത്തി ലെന്തു വിഡ്ഢിയായിരുന്നു! പാടില്‌ള, പാടിലെ്‌ളനിക്കും…
Continue Reading

പേജ് 9

നാല് രണ്ടല്‌ള നാലല്‌ള നാനൂറു കയ്യുക ളുണ്ടെനിക്കുഗ നഖങ്ങളുമായ്! പല്‌ളുകളല്‌ളുഗ ദംഷ്ര്ടകള്‍, കണ്ണുനീ രലെ്‌ളന്‍ മിഴികളില്‍ തീപെ്പാരികള്‍! ചെണ്ടല്‌ള വജ്ര ശിലയാണകം, മെയ്യില്‍ കാണ്ടാമൃഗത്തിന്‍ കടുത്ത ചര്‍മ്മം. ഓടക്കുഴലൊരു കയ്യില്‍,ക്കൊടും തല യോടു മറ്റൊന്നി,ലൊന്നില്‍ക്കുഠാരം, വേറൊന്നില്‍ മദ്യചഷകം, സ്ഫുലിംഗങ്ങള്‍ പാറും ഗരളമൊരു…
Continue Reading

പേജ് 10

അഞ്ച് എന്തൊരു മാറ്റമാ, ണയ്യോ, ഞാന്‍ പണ്ടൊരു ഗന്ധര്‍വ ബാലകനായിരുന്നു. മഞ്ഞുമ്മവെച്ചൊര ച്ചെമ്പനീര്‍പ്പൂപോലെ മന്ദഹസിക്കും മനസ്‌സുമായി, അല്‌ളലെന്താണെന്നറിയാതൊരു കൊച്ചു പുല്‌ളാങ്കുഴലുമെന്‍ കയ്യിലേന്തി, മേയുവാനാടുകള്‍ പൂകുന്നകാടുകള്‍ മേളിച്ച താഴ്വരപ്പച്ചകളില്‍, കണ്ണഞ്ചും പൂ ചൂടിക്കാനനവല്‌ളികള്‍ കണ്ണാടിനോക്കുന്നൊരാറ്റുവക്കില്‍ ഉച്ചവെയിലരിച്ചൂര്‍ന്നിറങ്ങാത്തൊര പ്പച്ചമരങ്ങള്‍ തന്‍ പൂന്തണലില്‍, സ്വര്‍ഗ്ഗമാണീ ലോകമന്നമ,…
Continue Reading

പേജ് 11

  സ്പന്ദിപ്പതിലെ്‌ളന്‍ മനമിന്നകൃത്രിമ സൌന്ദര്യ പൂജതന്‍ നിര്‍വൃതിയില്‍. ഓമല്‍ക്കിനാക്കളി,ലെ്‌ളന്നല്‌ളണവതി ല്‌ളീ മലര്‍മെത്തയില്‍ നിദ്രപോലും! ചന്ദ്രികയിങ്കല്‍ കുളുര്‍മ്മയി,ല്‌ളിന്നത്തെ മന്ദാനിലനില്‍പുളകമില്‌ള. ഈ വട്ടമേശമേല്‍സ്ഫടികക്കുപ്പിയി ലാവതും ഭംഗിയില്‍ച്ചേര്‍ത്തിണക്കി, കേവലമാഡമ്പരാര്‍ത്ഥമായ് വെച്ചൊരി പ്പൂവണിച്ചെണ്ടില്‍പ്പുതുമയില്‌ള. വീറോടീ യന്ത്രം വമിക്കുന്ന സംഗീത വീചികള്‍ക്കൊന്നിനും ജീവനില്‌ള. സ്പന്ദമി,ല്‌ളില്‌ള ചൂ,ടില്‌ള ചൈതന്യ,മി ന്നെന്തും…
Continue Reading

പേജ് 6

  എല്‍നാട്ടിലെന്‍ ചുറ്റും കാണുന്ന കാഴ്ച ഞാന്‍ ചൊന്നതാ, ണേകുവിന്‍ മാപ്പു നിങ്ങള്‍! സത്യം വിളിച്ചു പറഞ്ഞാലീ ലോകത്തില്‍ ശത്രുക്കള്‍ മാത്രമേ ബാക്കിയാകൂ. ആവിധമന്നയ്യോ, ശത്രുസമ്പന്നനായ് ഭൂവി,ലനാഗതശ്മശ്രുവാം ഞാന്‍. ഇന്നുമതിനു കുറവിലെ്‌ളാരല്‍പവും മന്നിലിന്നും ഞാന്‍ രിപുകുബേരന്‍! എന്നഭ്യുദയമത്രയ്ക്കസഹ്യമായ് വന്നൂ പലര്‍ക്കു,മവരുടനേ, കണ്ടകമുള്ളിലായ്…
Continue Reading

പേജ് 7

  പാത്തിരിക്കുന്നോര്‍തന്‍ മെയ്യിലെല്‌ളാം മുന കൂര്‍ത്തോരാ മുള്ളുകള്‍ ചെന്നറഞ്ഞു. വേദനമൂലം പിടഞ്ഞെഴുന്നേറ്റവര്‍ വേഗമുഴന്നോടി നാലുപാടും; എന്നെ വീഴിക്കാന്‍ വിരിച്ച വലകളില്‍ ത്തന്നെയോര്‍ക്കാതവര്‍ ചെന്നുചാടി ഒന്നുമറിയാത്ത ഭാവത്തില്‍, മുന്നോട്ടു ചെന്നങ്ങവരെ ഞാനുറ്റുനോക്കി. പെട്ടാവലയില്‍ക്കിടപ്പവര്‍ മിക്കതും കഷ്ട,മെന്‍ കൂട്ടുകാരായിരുന്നു. ഒന്നിച്ചു ജീവനായ്ക്കൂടിക്കഴിയുന്നൊ രെന്നാത്മമിത്രങ്ങളയിരുന്നു. കണ്ടാല്‍ക്കൊതിക്കുമവര്‍തന്‍…
Continue Reading

പേജ് 4

  മാണിക്യവീണയും മീട്ടിയിരിക്കുന്ന മാനസമോഹിനിയുണ്ടൊരുത്തി. ഉല്‍ക്കര്‍ഷദേവതയാണവ,ളുണ്ടുള്ളി ലുല്‍ക്കടപ്രേമമവള്‍ക്കു നിന്നില്‍! സ്വപ്നവും കണ്ടിങ്ങിരുന്നാല്‍, നീയെമ്മട്ട സ്വര്‍ഗ്ഗീയരംഗത്തില്‍ ചെന്നുചേരും? ആകര്‍ഷകങ്ങളാമായിരം സിദ്ധിക ളേകിയിട്ടുണ്ടു നിനക്കു ദൈവം. നീയവ പാഴില്‍ നശിപ്പിക്കയാ,ണോരോ മായികസ്വപ്നത്തിന്‍ കൂട്ടുകൂടി. പാടിയാല്‍മാത്രം മതിയോ പരഭൃതം തേടണ്ടേ മാകന്ദപല്‌ളവങ്ങള്‍? ഉല്‍ക്കര്‍ഷം നിന്നെ വിളിക്കുന്നു…
Continue Reading

പേജ് 5

  മൂന്ന് സ്വന്തമായ് ചിന്തിക്കുവാനുള്ള ശക്തി,യെ ന്നന്തരംഗത്തില്‍ ക്ഷയിച്ചിരുന്നു അപ്പടച്ചട്ട ഞാന്‍ വാങ്ങിയിട്ടക്ഷണ മത്ഭുതവേഗത്തിലാഞ്ഞു പാഞ്ഞു. അക്കൊടും പാച്ചിലില്‍ മല്‍പാദപാതത്താല്‍ പുല്‍ക്കൊടിയേറെച്ചതഞ്ഞരഞ്ഞു. മുള്ളുകള്‍പോലുമൊടിഞ്ഞു, വിലങ്ങിട്ട വള്ളികള്‍ ചിന്നിത്തെറിച്ചടിഞ്ഞു. പേമാരി പെയ്തുഞാന്‍ നില്‍ക്കാത്ത മട്ടുക ണ്ടാമട്ടു വന്നപോല്‍ പോയ് മറഞ്ഞു. കര്‍ക്കശവാതമടിച്ചുഞാന്‍ കാല്‍ക്ഷണം…
Continue Reading

പേജ് രണ്ട്

ഒന്ന് നീളവേ ചില്ലൊളിപ്പുള്ളികള്‍ മിന്നു, മാ നീലിച്ചപീലി നിവര്‍ത്തി നിര്‍ത്തി; കണ്ണഞ്ചിടും സപ്തവര്‍ണ്ണങ്ങളൊത്തു ചേര്‍ ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി, പത്തിവലിച്ചുവിരിച്ചു വാലിട്ടടി ച്ചത്രയ്ക്കവശമായ് വാപിളര്‍ത്തി, മിന്നല്‍ക്കൊടിപോല്‍ പിടയുമാ നാവുകള്‍ മുന്നോട്ടു മുന്നോട്ടു ചീറ്റി നീട്ടി, ഉല്‍ക്കടപ്രാണദണ്ഡത്താല്‍പ്പുളയു,മൊ രുഗ്രസര്‍പ്പത്തെയും കൊക്കിലേന്തി; തഞ്ചത്തില്‍ തഞ്ചത്തില്‍…
Continue Reading