Archives for October, 2017 - Page 399

ആഗമനകാലം -II

ക്രിസ്തുവിന്റെ രണ്ട് ആഗമനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ ഡിസംബര്‍ 17 മുതല്‍ 24 വരെയുള്ള കാലികപൂജകളിലും പ്രത്യേക ആമുഖഗീതിയില്ലാത്ത പൂജകളിലും ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ     ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും     ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം        യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു…
Continue Reading

സമാപന കര്‍മ്മം

പുരോഹിതന്‍ കൈകള്‍ വിരിച്ചുകൊണ്ട് പാടുന്നു. പുരോ :  കര്‍ത്താവു നിങ്ങളോടുകൂടെ. ജനം :    അങ്ങയോടും കൂടെ. അനന്തരം പുരോഹിതന്‍ ജനങ്ങളുടെ നേര്‍ക്ക് കൈ നീട്ടിപിടിച്ചുകൊണ്ട് പാടുന്നു. (കര്‍ത്താവിന്റെ പിറവിത്തിരുനാള്‍) പുരോ : ദൈവകുമാരന്റെ മര്‍ത്ത്യാവതാരത്താല്‍         പാപാന്ധകാരമകറ്റി മാറ്റി         പുത്രന്റെ…
Continue Reading

സ്‌തോത്രയാഗ പ്രാര്‍ത്ഥന

ആമുഖഗീതി പുരോഹിതന്‍ സ്‌തോത്രയാഗ പ്രാര്‍ത്ഥന ആരംഭിക്കുന്നു. കൈകള്‍ വിരിച്ചു പാടുന്നു. പുരോ : കര്‍ത്താവു നിങ്ങളോടുകൂടെ. ജനം :   അങ്ങയോടുംകൂടെ. കൈകള്‍ ഉയര്‍ത്തിക്കൊണ്ടു തുടരുന്നു. പുരോ : ഹൃദയം കര്‍ത്താവിങ്കലേക്കുയര്‍ത്തുവിന്‍. ജനം :   ഇതാ ഞങ്ങളുയര്‍ത്തിയിരിക്കുന്നു. കൈകള്‍ അതേ നിലയില്‍ വിരിച്ചുപിടിച്ചുകൊണ്ടു…
Continue Reading

വിശ്വാസപ്രഖ്യാപനം

ഞായറാഴ്ചകളിലും മഹോത്‌സവങ്ങളിലും വിശേഷാല്‍ ആഘോഷമുള്ള അവസരങ്ങളിലും സുവിശേഷപ്രഭാഷണം കഴിഞ്ഞ് വിശ്വാസപ്രഖ്യാപനം നടത്തുന്നു. പുരോഹിതന്‍ അഥവാ ഗായകസംഘം: ഏകനാം ദൈവത്തില്‍ വിശ്വസിക്കുന്നേന്‍. എല്ലാവരും:  ആകാശത്തിന്റെയും ഭൂമിയുടേയും              ദൃശ്യാദൃശ്യങ്ങളാമെല്ലാറ്റിന്റെയും              സ്രഷ്ടാവും സര്‍വ്വൈകശക്തനുമായ              ദൈവപിതാവില്‍ ഞാന്‍ വിശ്വസിക്കുന്നേന്‍.                    എല്ലാ യുഗങ്ങള്‍ക്കും…
Continue Reading

പ്രതിവചന സങ്കീര്‍ത്തനം

പ്രതിവചനഭാഗം ഒരു ഗായകന്‍/ഗായിക പാഠവേദിയെ സമീപിച്ച് പാടുന്നു. ജനങ്ങള്‍ ആ വരികള്‍ ആവര്‍ത്തിക്കുന്നു. സങ്കീര്‍ത്തനത്തിന്റെ മറ്റു വരികള്‍ ഗായകന്‍/ ഗായിക ആവര്‍ത്തനം കൂടാതെ പാടുന്നു. ജനങ്ങള്‍ പ്രതിവചനം ഗായകനോടൊപ്പം ആവര്‍ത്തിച്ചാലപിക്കുന്നു. അതതു ദിവസത്തിലെ പ്രതിവചന സങ്കീര്‍ത്തനംതന്നെ പാടേണ്ടതാണ്. (സങ്കീ.138) ഗായകന്‍: സമ്പൂര്‍ണ്ണ…
Continue Reading

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം

    ആഗമനകാലത്തിനും തപസ്‌സുകാലത്തിനും പുറമേയുള്ള ഞായറാഴ്ചകളിലും മഹോത്‌സവങ്ങളിലും തിരുനാളുകളിലും വിശേഷാല്‍ ആഘോഷമുള്ള അവസരങ്ങളിലും 'അത്യുന്നതങ്ങളില്‍'പാടുന്നു.     പുരോഹിതന്‍ അഥവാ ഗായകസംഘം:     അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ജനം : ഭൂമിയില്‍ സന്മനസ്‌സുള്ളോര്‍ക്ക് ശാന്തിയുമേ.         അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു.         അങ്ങയെ…
Continue Reading