Archives for d¡T¤¼ d¢m¡O®- (KßJ¡l¬«) jOc:O¹Ø¤r J¦n®Xd¢¾ (1949) - Page 2

പേജ് 23

ദൂരത്തു നില്‍ക്കുക, കേട്ടാസ്വദിക്കുക, ചാരത്തു ചെലെ്‌ളാലേ്‌ള, കാണരുതേ! ഞാനെന്റെ മൂന്നാലു കൂട്ടുകാരൊന്നിച്ചു മാനസോല്‌ളാസത്തിനായൊരിക്കല്‍, അക്ഷീണകൌതുകമുള്‍ച്ചേര്‍ന്നുകൊണ്ടൊരു പക്ഷി നായാട്ടിനായ്‌പേ്പായി കാട്ടില്‍. തോക്കിന്നിരയായി വീണ കിളികളെ നോക്കിഞാനങ്ങനെ നിന്നിടുമ്പോള്‍, ''ഹേ, കവേ, താനെന്നും വര്‍ണ്ണിച്ചിടാറുള്ള കോകിലത്തിന്നും പിണഞ്ഞു നാശം. നോക്കൂ'' ചിരിച്ചുച്ചരിച്ചുകൊണ്ടേവ,മെന്‍ നേര്‍ക്കൊരു പക്ഷിയെ…
Continue Reading

പേജ് 19

ആതുരേ, നിന്നടുത്തെത്തി നിന്നുറ്റവ രോതാം പഴികള്‍ പലതുമെന്നെ. വേതാളമാണു ഞാന്‍, ദേവകളാണവ രോതുന്നതൊക്കെയും സത്യമാകാം. ചൊല്‌ളിയിട്ടില്‌ളലേ്‌ളാ നിന്നോടിന്നോളവും നല്‌ളവനാണെന്നൊരിക്കലും ഞാന്‍. മന്നിന്റെ കണ്ണില്‍പെ്പാടിയിട്ടു,മായിക സ്വര്‍ണ്ണരേണുക്കളെടുത്തു പൂശി, എന്നില്‍നിന്നാമട്ടകന്നു, ഞാനല്‌ളാത്തൊ രെന്നെ ഞാന്‍ കാണിച്ചിട്ടെന്തുകാര്യം? ഇലെ്‌ളനിക്കാഗഹം ലോകപ്രശംസതന്‍ മുല്‌ളപ്പൂമാലയും ചാര്‍ത്തിനില്‍ക്കാന്‍! ഇന്നതിനുണ്ടായിരിക്കാം കുളുര്മയും,…
Continue Reading

പേജ് 20

  ചത്തടിഞ്ഞാലു,മപ്പട്ടടച്ചാരവും പത്തിവിടുര്‍ത്തിച്ചികഞ്ഞുകൊത്തും! മിത്രങ്ങള്‍, മിത്രങ്ങള്‍, പാഷാണപാത്രങ്ങള്‍ മിത്ഥ്യാഭ്രമങ്ങള്‍ക്കധീനനായ് ഞാന്‍! ശപ്ത ശാസ്ത്രീയ ഗവേഷണമേ, നിന്റെ സിദ്ധൌഷധങ്ങള്‍തന്‍ സിദ്ധിയാല്‍, നീ കെട്ടിപ്പിടിച്ചിരുന്നോരക്കഷണ്ടിയെ ത്തട്ടിയെടുത്തു കടന്നതിനാല്‍ ഒറ്റതിരിഞ്ഞോ,'രസൂയ'യ്ക്കിതാ, വീര്‍പ്പു മുട്ടുന്നു, കൈകാല്‍ വിറച്ചിടുന്നു! തെലെ്‌ളാരുപശാന്തിയൊന്നതിനുംകൂടി വല്‌ളതും കണ്ടുപിടിയ്ക്കുമോ നീ? ദേവനായ്‌ത്തെറ്റിദ്ധരിച്ചു പിശാചിനെ ജ്ജീവേശനായ്…
Continue Reading

പേജ് 21

പതിനൊന്നു ചൊല്‌ളാമെഴുത്തൊന്നു, ജീവിതമൊന്നിവ യ്ക്കില്‌ളാ പൊരുത്തംഅതുണ്ടെങ്കിലേ, സല്‍കാവ്യമാകൂ, നിജോല്‍പ്പാദകനൊരു സല്‍കവിയാകൂ, സന്ദേഹമില്‌ള! പിന്നെക്കവിപ്പട്ടം കെട്ടി ഞെളിഞ്ഞിടാം, കുന്നുകൂട്ടാം പണം, കീര്‍ത്തി നേടാം. ആയിടട്ടെന്നാല്‍,ത്താന്‍ സര്‍വ്വലോകാരാദ്ധ്യ നാണെന്നു ഭാവിച്ചാലെന്തു ചെയ്യും? താനെഴുതുന്നതേ ജീവിക്കുവെന്നഭി മാനിപ്പാനര്‍ഹതയുള്ളവനായ്, ഒറ്റക്കവിയോ, മഹാകവിയോ, വന്നാല്‍ മുട്ടുകുത്താം, ദാസനായിടാം ഞാന്‍!…
Continue Reading

പേജ് 17

താനേ കുനിഞ്ഞുപോകുന്നു നിന്മുന്നിലെ ന്നാനനംശകതിസ്വരൂപിണി നീ! ഇത്രയും നാളെന്‍വിജയം പരാജയ മിത്തോല്‍വിയാണെന്‍ജയാഭിഷേകം. നീയടുക്കുംതോറുമെന്നില്‍ നിന്നങ്ങനെ പായുകയാണാപ്പിശാചു ദൂരെ. വീണവായിക്കുമഗ്ഗന്ധര്‍വ്വനെത്തന്നെ കാണും നീയെന്നില്‍ മരിക്കുവോളം! വേണ്ടെനിക്കുല്‍ക്കര്‍ഷം, പോവുകയാണു ഞാന്‍ വീണ്ടുമെന്നാദര്‍ശമേഖലയില്‍, സ്വര്‍ഗ്ഗീയകാന്തിയില്‍ മുങ്ങി സ്‌സുരഭില സ്വപ്നങ്ങള്‍ പൂക്കുമാ നല്‌ള നാട്ടില്‍. കിന്നരനായിജ്ജനിച്ചവനാണു ഞാ…
Continue Reading

പേജ് 18

  പത്ത് ഭദ്രേ, വെറുമൊരുദുസ്വപ്നംപോലെയീ ക്ഷുദ്രകീടത്തെ നീ വിസ്മരിക്കൂ! നോവിച്ചു നിര്‍ദ്ദയമിത്രയും കാലമീ പ്പൂവുപോലുള്ള നിന്മാനസം ഞാന്‍. ഇത്രയ്ക്കഴകും സുഗന്ധവുമൊത്തെഴും ചിത്തം നിനക്കല്‌ളാതാര്‍ക്കുകിട്ടും? എന്നിട്ടും ഞാനതില്‍ സൌന്ദര്യം കണ്ടിട്ടും, വന്നിലെ്‌ളടുത്തതൊന്നോമനിക്കാന്‍; എന്നല്‌ള, ഞാനതിന്‍പിഞ്ചിതളോരോന്നു മെന്‍ നഖാഗത്താല്‍ മുറിപെ്പടുത്തി! ദുഃഖം സഹിക്കുവാനാകാതെ നിങ്കരള്‍…
Continue Reading

പേജ് 16

അയ്യോമടുത്തു, മടുത്തു! വഞ്ചിക്കുവാന്‍ വ യ്യെനി.ക്കീ മേന്മ വേണ്ട മേലില്‍. എന്‍ ചിറകിന്മേലെനിക്കെന്റെയല്‌ളാത്ത പൊന്‍തൂവലൊന്നുമാവശ്യമില്‌ള! പാട്ടില്‍ ക്കരഞ്ഞ ഞാന്‍, ജീവിതപ്പൂമര ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു. നിസ്തുല ഭോഗവിലാസ ലഹരിയില്‍ നിത്യമിന്നോളവും മത്തടിച്ചു. പാടി ഞാന്‍ നിര്‍മ്മലപ്രേമം മധുരമായ് തേടി നിര്‍ലജ്ജമക്കാമവും ഞാന്‍. ആദര്‍ശശാലിഞാ,…
Continue Reading

പേജ് 14

എട്ട് പാടും പിശാചിനെപ്പൂമാല ചാര്‍ത്തുന്നു മൂഢപ്രപഞ്ചമേ, സാദരം നീ. ''ഗന്ധര്‍വന്‍, ഗന്ധര്‍വന്‍''കീര്‍ത്തിയാണുഃനി ന്നന്ധതയ്ക്കിന്നുമറുതിയിലേ്‌ള? എന്മുഖത്തേയ്‌ക്കൊന്നു സൂക്ഷിച്ചു നോക്കിടു കെന്നെക്കുറിച്ചു നീയെന്തറിഞ്ഞു? കണ്ടോ വളഞ്ഞുകൂര്‍ത്തുള്ളൊരിദ്ദംഷ്ര്ടകള്‍ കണ്ടോ നീ കണ്ണിലെത്തീപെ്പാരികള്‍? രക്തം കുടിച്ചു മദിച്ചു പുളയ്ക്കുമീ യത്യന്തരൂക്ഷമാം നാക്കുനോക്കൂ! ഞാനാണോ ഗന്ധര്‍വ്വന്‍സൂക്ഷിച്ചുനോക്കു,കീ ഞാനൊരത്യുഗ വേതാളമലേ്‌ള?…
Continue Reading

പേജ് 15

    ഒമ്പത് ആരാണെന്‍ ജീവിത വീഥിയില്‍ നില്‍പവ ളാരു നീ, യാരു നീ, യത്ഭുതാംഗി? സ്‌നേഹസ്വരൂപിണി, നീ വന്നതെന്തിനി സ്‌സാഹസികോഗന്റെ സന്നിധിയില്‍? തത്തിക്കളിപ്പൂ പരിവേഷരശ്മിക ളുത്ത്‌മേ, നിന്മുഖത്തിന്നു ചുറ്റും! എന്തിനെനിക്കയ്യോ, കാഴ്ചവെയ്ക്കുന്നതീ ച്ചെന്താരിനൊത്ത നിന്മാനസം നീ? കാലു ഞാന്‍ പൊക്കിച്ചവിട്ടി…
Continue Reading

പേജ് 12

ലജ്ജിപ്പൂ ഭൌതികോല്‍കര്‍ഷമേ, നിന്മുന്നില്‍ മജ്ജീവിതാര്‍പ്പണം ചെയ്കയാല്‍ ഞാന്‍. മദ്യം പകര്‍ന്നു തന്നെന്നെ, നീ മത്തുപിടിപ്പിക്കയല്‌ളി മേന്മേല്‍? തുപ്പുന്നു ഞാനിന്നതു നിന്മുഖ,ത്തുഗ ദര്‍പ്പമുള്‍ക്കൊള്ളും കൊലപ്പിശാചേ. കാന്തികലര്‍ന്ന മത്സ്വപ്നങ്ങളൊന്നോടെ മാന്തിപെ്പാളിച്ച ഭയങ്കരി നീ! മോഹിനിവേഷത്തിലാറാത്തൊരാ രക്ത ദാഹമാര്‍ന്നെത്തിടും സിംഹിക നീ! കാര്‍മുകിലൊത്ത നിന്‍കൂന്തലില്‍ ചീറ്റുന്ന…
Continue Reading