Archives for ക്ലാസിക് - Page 7

പേജ് 4

  മാണിക്യവീണയും മീട്ടിയിരിക്കുന്ന മാനസമോഹിനിയുണ്ടൊരുത്തി. ഉല്‍ക്കര്‍ഷദേവതയാണവ,ളുണ്ടുള്ളി ലുല്‍ക്കടപ്രേമമവള്‍ക്കു നിന്നില്‍! സ്വപ്നവും കണ്ടിങ്ങിരുന്നാല്‍, നീയെമ്മട്ട സ്വര്‍ഗ്ഗീയരംഗത്തില്‍ ചെന്നുചേരും? ആകര്‍ഷകങ്ങളാമായിരം സിദ്ധിക ളേകിയിട്ടുണ്ടു നിനക്കു ദൈവം. നീയവ പാഴില്‍ നശിപ്പിക്കയാ,ണോരോ മായികസ്വപ്നത്തിന്‍ കൂട്ടുകൂടി. പാടിയാല്‍മാത്രം മതിയോ പരഭൃതം തേടണ്ടേ മാകന്ദപല്‌ളവങ്ങള്‍? ഉല്‍ക്കര്‍ഷം നിന്നെ വിളിക്കുന്നു…
Continue Reading

പേജ് 5

  മൂന്ന് സ്വന്തമായ് ചിന്തിക്കുവാനുള്ള ശക്തി,യെ ന്നന്തരംഗത്തില്‍ ക്ഷയിച്ചിരുന്നു അപ്പടച്ചട്ട ഞാന്‍ വാങ്ങിയിട്ടക്ഷണ മത്ഭുതവേഗത്തിലാഞ്ഞു പാഞ്ഞു. അക്കൊടും പാച്ചിലില്‍ മല്‍പാദപാതത്താല്‍ പുല്‍ക്കൊടിയേറെച്ചതഞ്ഞരഞ്ഞു. മുള്ളുകള്‍പോലുമൊടിഞ്ഞു, വിലങ്ങിട്ട വള്ളികള്‍ ചിന്നിത്തെറിച്ചടിഞ്ഞു. പേമാരി പെയ്തുഞാന്‍ നില്‍ക്കാത്ത മട്ടുക ണ്ടാമട്ടു വന്നപോല്‍ പോയ് മറഞ്ഞു. കര്‍ക്കശവാതമടിച്ചുഞാന്‍ കാല്‍ക്ഷണം…
Continue Reading

പേജ് രണ്ട്

ഒന്ന് നീളവേ ചില്ലൊളിപ്പുള്ളികള്‍ മിന്നു, മാ നീലിച്ചപീലി നിവര്‍ത്തി നിര്‍ത്തി; കണ്ണഞ്ചിടും സപ്തവര്‍ണ്ണങ്ങളൊത്തു ചേര്‍ ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി, പത്തിവലിച്ചുവിരിച്ചു വാലിട്ടടി ച്ചത്രയ്ക്കവശമായ് വാപിളര്‍ത്തി, മിന്നല്‍ക്കൊടിപോല്‍ പിടയുമാ നാവുകള്‍ മുന്നോട്ടു മുന്നോട്ടു ചീറ്റി നീട്ടി, ഉല്‍ക്കടപ്രാണദണ്ഡത്താല്‍പ്പുളയു,മൊ രുഗ്രസര്‍പ്പത്തെയും കൊക്കിലേന്തി; തഞ്ചത്തില്‍ തഞ്ചത്തില്‍…
Continue Reading

പേജ് 3

  രണ്ട് ആദികാലങ്ങളി,ലാദര്‍ശരശ്മികള്‍ ക്കാതിത്ഥ്യമേകി ഞാനെന്മനസ്‌സില്‍, ആ നവയൌവനരംഗത്തില്‍ സര്‍വ്വവു മാനന്ദസാന്ദ്രങ്ങളായിരുന്നു. ഉന്നതമാകുമാ മാമകലക്ഷ്യത്തില്‍ മിന്നിത്തിളങ്ങിയ താരകങ്ങള്‍ ഓമല്‍ക്കരങ്ങളലെന്നെത്തഴുകവേ കോള്‍മയിര്‍ക്കൊണ്ടു ഞാന്‍ പാട്ടു പാടി, അന്നെന്റെ സങ്കല്‍പം കാണിച്ചലോക,മീ മന്നിലും കാണാന്‍ ഞാന്‍ വെമ്പിനോക്കി. എന്തൊരു കാഴ്ചയാണെന്മുന്നില്‍ ഞാന്‍ കണ്ട തെന്തൊരത്യുഗമാം…
Continue Reading

പാടുന്ന പിശാച്

ചങ്ങമ്പുഴ കൃഷ്ണപിള്ള (1949)      ഞാന്‍ ഈ കവിതയെഴുതിയത് നിയമ പഠനത്തിനായി മദിരാശിയില്‍ താമസിക്കുന്നകാലത്താണ് ..ചില കാരണങ്ങളാല്‍ ഞാന്‍ ഒട്ടേറെ മനകേ്‌ളശം അനുഭവിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഏതാണ്ട് ആത്മകഥാ രൂപമായ ഈ കൃതി എഴുതിയത്. ഇതില്‍ ഞാന്‍ ആക്രമിച്ചിട്ടുള്ള വ്യക്തികളോട് വ്യക്തിപരമായ…
Continue Reading

വാഴക്കുല പേജ് 3

  കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ കനകവിമാനത്തില്‍ സഞ്ചരിക്കൂ . മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ . പ്രണത്തിന്‍ കല്പകത്തോപ്പിലെ, പ്പച്ചില ത്തണലിലിരുന്നു കിനാവു കാണൂ . ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ യിവിടെക്കിടന്നു തുലഞ്ഞിടട്ടേ . അവര്‍തന്‍ തലയോടുകള്‍കൊണ്ടു വിത്തേശ്വര രരമന കെട്ടിപ്പടുത്തിടട്ടേ…
Continue Reading

വാഴക്കുല പേജ് 4

ഇരുള്‍ വന്നു മൂടുന്നു മലയന്റെ കണ്‍മുമ്പി, ലിടറുന്നു കാലുകളെന്തു ചെയ്യും ? കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്‍ ചതിവീശും വിഷവായു തിരയടിപ്പൂ ! അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?... കുലവെട്ടി മോഹിച്ചു, മോഹിച്ചു, ലാളിച്ച കുതുകത്തിന് കച്ചക്കഴുത്തു വെട്ടി ! കുല…
Continue Reading

വാഴക്കുല പേജ് 1

മലയപ്പുലയനാ മാടത്തിന്‍മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. മനതാരിലാശകള്‍പോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമക്കിടാങ്ങളിലൊന്നായതിനേയു മഴകിപ്പുലക്കള്ളിയോമനിച്ചു. മഴയെല്‌ളാം പോയപേ്പാള്‍, മാനം തെളിഞ്ഞപേ്പാള്‍ മലയന്റെ മാടത്ത പാട്ടുപാടി. മരമെല്‌ളാം പൂത്തപേ്പാള്‍ കുളിര്‍ക്കാറ്റു വന്നപേ്പാള്‍ മലയന്റെ മാടവും പൂക്കള്‍ ചൂടി. വയലില് വിരിപ്പു വിതയ്‌ക്കേണ്ടകാലമായ്…
Continue Reading

വാഴക്കുല പേജ് 2

പറയുന്നു മാതേവന്‍ : 'ഈ ഞാലിപ്പൂവന്റെ പഴമെത്ര സ്വാദൊള്ളതായിരിക്കും !'' പരിചോ,ടനുജന്റെ വാക്കില്‍ ചിരി വന്നു പരിഹാസഭാവത്താല്‍ തേവനോതി : 'കൊല വരാറായി,ല്‌ളതിനു മുമ്പേ തന്നെ കൊതിയന്റെ നാക്കത്തു വെള്ളം വന്നു !'' പരിഭവിച്ചീടുന്നു നീലി : 'അന്നച്ചന തരി വാങ്ങാന്‍…
Continue Reading

പേജ് 26

  ചന്ദ്രിക സാരമിലെ്‌ളന്‍ സന്താപ,മവിടുന്നതോര്‍ത്തശ്രു ധാരയില്‍ക്കുളിക്കൊലേ്‌ള,ഹൃദയം പുണ്ണാക്കൊലേ്‌ള! സാമ്പ്രതം പിടിച്ചെന്നെ വലിപ്പൂ ബന്ധുക്കള ദ്ദാമ്പത്യവാടിക്കുള്ളില്‍ വിശ്രമിപ്പിക്കാനായി. അഴലിന്‍ തീജ്ജ്വാലകളല്‌ളാതെ കാണ്‍മീല ഞാ നവിടെ,ബ്ഭവാനെന്നോടൊന്നിച്ചങ്ങിലെ്‌ളന്നാകില്‍! മറ്റൊരാള്‍ക്കെന്നെദ്ദാനംചെയ്വതേക്കാളുമെന്റെ പട്ടടയവര്‍ വേഗം കൂട്ടുകയലേ്‌ള ഭേദം? രമണന്‍ ഈവിധം നിശിതമാം വാക്കുകളത്തേനോലും നാവില്‍നിന്നുതിര്‍ന്നാലോ? നീയിദം ക്ഷോഭിച്ചാലോ? വാത്സല്യനിധികളാമഗ്ഗുരുക്കള്‍തന്നേര്‍ക്കു…
Continue Reading