കീശസന്ദേശം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ അടുത്തു പാതിരാ,വടച്ചു വാതില്‍ ഞാന്‍ കെടുത്തു റാന്തല്‍ പോയ്ക്കിടന്നു മെത്തയില്‍: പുകച്ചില്‍ വീണ്ടുമെന്‍ തലയ്ക്കു വായ്ക്കുന്നു: പകച്ചു നില്‍ക്കുന്നു ഭഗവതി സുപ്തി. 'വരുവൊരുവഴി മറന്നവള്‍പോലെന്മ യിരുളിലെങ്ങെങ്ങു പരിഭ്രമിപ്പു നീ? തിരുവുരു തായയ്ക്കുരുകരുണതാന്‍; വരൂ വരൂ! ദേവീ! തരൂ…
Continue Reading