കൊച്ചി: ഇന്ത്യയില്‍ സ്വതന്ത്രമായി എഴുത്തു നടക്കുന്നത് രണ്ടു കോടതി വിധികളുടെ പിന്‍ബലത്തിലാണെന്ന് കവി പി.എന്‍ ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 'പെരുമാള്‍ മുരുകന്‍ കേസില്‍ മദ്രാസ് ഹൈക്കോടതിയുടെയും മീശ നോവല്‍ കേസില്‍ സുപ്രീംകോടതിയുടെയും വിധികള്‍ ഇല്ലായിരുന്നെങ്കില്‍ സ്വതന്ത്രമായ എഴുത്തിന്റെ വഴി അടയുമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം…
Continue Reading