Archives for October, 2017 - Page 350

ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍

     മാര്‍ക്‌സിയന്‍ കാഴ്ചപ്പാടോടെയുള്ള സാഹിത്യ,സാംസ്‌കാരിക പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ഗാമിയാണ്. ദേശാഭിമാനി പത്രത്തിന്റെ സംരംഭമായി സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രസിദ്ധീകരിച്ചിരുന്ന…
Continue Reading

പുരോഗമന കലാ സാഹിത്യ സംഘം

    കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സാംസ്‌ക്കാരികപ്രവര്‍ത്തകരുടെയും സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം. 1936ല്‍ രൂപം കൊണ്ട അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെയും 1937ല്‍ കേരളത്തിലുണ്ടായ ജീവത്സാഹിത്യസമിതിയുടെയും പിന്നീടുണ്ടായ ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും പിന്‍ഗാമിയാണ് ഇത്. കല ജീവിതത്തിനുവേണ്ടി…
Continue Reading

തനിമ കലാസാഹിത്യവേദി

    മൂല്യാധിഷ്ഠിത കലയ്ക്കും സാംസ്‌കാരികതയ്ക്കും സാഹിത്യത്തിനും ഊന്നല്‍ നല്‍കി രൂപീകൃതമായ പ്രസ്ഥാനമാണ് തനിമ കലാസാഹിത്യവേദി. 2011 മെയ് 6 ന് കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു തനിമ പുനസംഘടിപ്പിച്ചത്. പ്രശസ്ത ദൃശ്യകലാകാരന്‍ ആദം അയൂബിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലുള്ള കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തിയ പുതിയ…
Continue Reading

താരകോപദേശം (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

താരകോപദേശം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ 'താഴത്തു നില്ക്കുന്നോരെയാട്ടൊല്ലേ; പെറ്റമ്മയാ മൂഴിയെക്കണ്ണീരാറ്റില്‍ മുക്കൊല്ലേ; മനുഷ്യരേ!' വ്യോമത്തില്‍ സന്ധ്യയ്‌ക്കൊന്നു നോക്കിയാല്‍ക്കാണും നമ്മ ളീമട്ടില്‍ക്കണ്‍കൊണ്ടോരോന്നോതിടും താരങ്ങളെ എത്രയോ ലക്ഷം ഭുവാം സോദരിതന്നാര്‍ത്തി ക ണ്ടത്രമേല്‍ മാഴ്കും ദ്യോവിന്‍ ബാഷ്പാംബുബിന്ദുക്കളേ ഓതുന്നു മാലാല്‍ നാക്കു പൊങ്ങാത്തോരവര്‍:'ഞങ്ങള്‍ പാദത്താല്‍ മര്‍ദ്ദിപ്പീല…
Continue Reading

സ്വര്‍ഗ്ഗവും നരകവും (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

സ്വര്‍ഗ്ഗവും നരകവും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ നാകമാം വെണ്മാടവും നാരകച്ചളിക്കുണ്ടും ലോകനായകന്‍ തീര്‍ത്തുമര്‍ത്ത്യരോടരുള്‍ചെയ്തു; 'എങ്ങോട്ടു പോകും നിങ്ങള്‍?' ഏവരും ചൊന്നാരൊപ്പം 'ഞങ്ങള്‍ പോംവെണ്മാടത്തില്‍; കണ്ടില്‍ച്ചെന്നെവന്‍വീഴും?' 'ഒന്നു നില്ക്കുവിന്‍ വത്സര്‍' എന്നോതി ക്ഷണം തീര്‍ത്താന്‍ പൊന്നിനാല്‍ക്കുണ്ടിന്‍ പാത വര്‍ഷിച്ചാന്‍ രത്‌നങ്ങളെ; കണ്മുനത്തെല്ലാല്‍ വിശ്വം കാല്‍ക്കീഴിലാക്കും…
Continue Reading

കാലം

കാലം കാലമാം ചതുഷ്പാത്തിന്‍ പിന്നില്‍ നിന്നോതീടുന്നു 'കാലമൊക്കെയും ചെയ്യും ചെയ്യുന്നു' ണ്ടെന്നായ്ച്ചിലര്‍ ആ വാക്യം കാലം കേട്ടു പിന്തിരിഞ്ഞുരയ്ക്കുന്നു; 'ദൈവാദിഷ്ടം താനെനിക്കെന്‍ ധര്‍മ്മം പുരോഗതി. പക്ഷേ ഞാന്‍ ഗരുത്മാന,ല്ലല്പാല്പം മുന്നോട്ടു കാല്‍ വച്ചുവച്ചിഴഞ്ഞിഴഞ്ഞെന്‍ലക്ഷ്യം നോക്കിപ്പോകും. എത്രമേല്‍ ഭാരം മര്‍ത്ത്യരെന്‍ ചുമല്‍പാട്ടില്‍ക്കേറ്റു മത്രമേല്‍പ്പതുക്കെയാമെന്‍യാനം…
Continue Reading

ഭാവി (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

ഭാവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ഭാവിയെപ്പരീക്ഷിപ്പാന്‍ ദീപത്തിന്‍പുരോഭൂവില്‍ ദൈവജ്ഞന്‍പരല്‍വാരി വെച്ചെന്തോ ഗണിക്കുന്നു. ആ വിള,ക്കടുത്തുള്ള കൂരിരുട്ടവങ്കലോ മേവിടുന്നതെന്നോര്‍ത്തു നോക്കുന്നു കണ്‍ ചിമ്മാതെ. അങ്ങെഴും പരല്‍ക്കൂട്ടം 'ഞങ്ങളോ നക്ഷത്രങ്ങ ളങ്ങേക്കൈക്കൊതുങ്ങുവാന്‍?' എന്നോര്‍ത്തു ചിരിക്കുന്നു. കൂറുന്നു തല്‍സംഘര്‍ഷം 'ആമെങ്കിലെണ്ണു ചെന്നു താരകപ്പരല്‍വാനാം നീലക്കല്പലകയില്‍!' ഗൗളിതന്‍ വാക്കുംകേള്‍പ്പൂ:…
Continue Reading

ആ കണ്ണുനീര്‍ (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

ആ കണ്ണുനീര്‍ ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ആക്കണ്ണീര്‍ അതേ! പണ്ടു നാരദമഹര്‍ഷിതന്‍ വാഗ്ഗങ്ഗയ്ക്കകം മുങ്ങിശ്ശുദ്ധമാം മനസ്സൊടും കോള്‍മയിര്‍ക്കൊള്ളുന്നതാം മെയ്യൊടും തപോനിധേ! വാല്മീകേ! ഭവാനാറ്റില്‍ മദ്ധ്യാഹ്‌നസ്‌നാനത്തിനായ് പോകവേ; നീഡദ്രുമപ്പുന്തേനാല്‍ യഥാകാല മാഗന്തു മന്ദാനിലന്നാതിഥ്യമാമ്മട്ടേകി വാണിടും യുവക്രൗഞ്ചയുഗ്മത്തില്‍ ഗൃഹേശനെ ബ്ബാണമെയ്തന്യായമായ് ലുബ്ധകന്‍ വധിക്കവേ; വൈധവ്യശോകാഗ്‌നിയാല്‍ തപ്തയാം…
Continue Reading

അതുമിതും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

അതുമിതും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ വിണ്ണാറ്റിന്‍ വെള്ളത്തോടൊതുന്നു ചാരായം  : 'നിന്നില്‍ നിന്നെന്‍ നിലയെത്ര മെച്ചം  ! ആരെയും തീരാത്ത ദാഹത്തില്‍ വീഴ്ത്തുവോ നാരെയും ഭ്രാന്തില്‍ ഞാന്‍ മത്താടിപ്പോന്‍ നിന്നെക്കൊണ്ടെന്താവും?' മൂകമാം ഗംഗാം ബു കണ്ണുനീര്‍ തൂകുന്നു കാരുണ്യത്താല്‍. സാധ്വിയോടോതുന്നു ധൂളിപ്പെ'ണ്ണെന്നെ നീ…
Continue Reading

ഭാവനാഗതി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

ഭാവനാഗതി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ വാനത്ത് വാര്‍തിങ്കളുയര്‍ന്നുയര്‍ന്നു പാരത്രയും പാല്‍ക്കടലാക്കിടുന്നു; അതിങ്കലാറാടിയനേകലോക രാനന്ദപീയൂഷമശിച്ചിടുന്നു. ഊണും കഴിഞ്ഞപ്പൊഴുതുമ്മരത്തി ലുലാത്തി നില്‍ക്കുന്നു യുവാവൊരുത്തന്‍; തന്‍ കൈയണിക്കുഞ്ഞിനവന്റെ തയ്യല്‍ താലോലമേകുന്നു സമീപമെത്തി. ചിരിച്ചിരുന്നോരു കിടാവു തെല്ലു ചിണുങ്ങി വെണ്‍തിങ്കളെ നോക്കി നോക്കി; അച്ഛന്നുമമ്മയ്ക്കുമടുക്കല്‍ വേണ 'മമ്മാവനും'; കൊച്ചനതാണു…
Continue Reading