Archives for ക്ലാസിക് - Page 21

അയോദ്ധ്യാകാണ്ഡം പേജ് 57

ഉത്തമപൂരുഷോത്തംസരത്‌നം ഭവാന്‍ ആലിംഗനംചെയ്തുവലെ്‌ളാ ഭാവാനെ ലോ കാലംബനഭൂതനാകിയ രാഘവന്‍. ലക്ഷമീഭഗവതി ദേവിക്കൊഴിഞ്ഞു സി ദ്ധിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക ലിന്നതിനിലെ്‌ളാരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു മേതൊരിടത്തുനിന്നന്‍പൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 53

ഖേദം മതി മതി കേളിതു കേവലം വൃദ്ധന്‍ ദശരഥനാകിയ രാജാധിപന്‍ സത്യപരക്രമന്‍ വിജ്ഞാനവീര്യവാന്‍ മര്‍ത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം ലബ്ധ്വാ പുരന്ദരാര്‍ദ്ധാസനം ദുര്‍ല്‌ളഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ യാന്ദമോടിരിക്കുന്നതിനെന്തു നീ യാനനം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 54

കാലചക്രത്തിന്‍ ഭ്രമണവേഗത്തിനു മൂലമിക്കര്‍മ്മഭേദങ്ങളറിക നീ. ദു:ഖത്തിനെന്തു കാരണം ചൊല്‌ളു നീ മുഖ്യജനമതം കേള്‍ക്ക ഞാന്‍ ചൊല്‌ളുവന്‍. ആത്മാവിനില്‌ള ജനനം മരണവു മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്‌ള. നിത്യനാനന്ദസ്വരൂപന്‍ നിരാകുലന്‍ സത്യസ്വരൂപന്‍ സകലേശ്വരന്‍ ശാശ്വതന്‍ ബുദ്ധ്യാദിസാക്ഷി സര്‍വാത്മാ സനാതനന്‍ അദൈ്വയനേകന്‍ പരന്‍ പരമന്‍ ശിവന്‍…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 51

പുത്രനീവണ്ണം കരയുന്നതുനേര മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട ച്ചാസ്വസിച്ചീടുക ദു:ഖേന കിം ഫല മീശ്വരകല്പിതമെല്‌ളാമറിക നീ. അഭ്യുദയം വരുത്തീടിനേന്‍ ഞാന്‍ തവ ലഭ്യമെല്‌ളാമേ ലഭിച്ചിതറിക നീ. മാതൃവാക്യം സമാകര്‍ണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു: ഏതാനുമൊന്നു പറഞ്ഞതിലേ്‌ള മമ താതന്‍ മരിക്കുന്നനേരത്തു മാതാവേ! ഹാ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 52

നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്‌ളാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാന്‍ ചെന്നു വഹ്നിയില്‍ വീണുമരിപ്പ,നല്‌ളായ്കിലോ കാളകൂടം കുടിച്ചീടുവ,നല്‌ളായ്കില്‍ വാളെടുത്താശു കഴുത്തറുത്തീടുവന്‍. വല്‌ള കണക്കിലും ഞാന്‍ മരിച്ചീടുവ നിലെ്‌ളാരു സംശയം ദുഷെ്ട ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നില്‍ വസിക്കിതുമൂലം. ഇത്തരം മാതരം ഭര്‍ത്സിച്ചു ദു:ഖിച്ചു സത്വരം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 50

കാലേ പുറപെ്പട്ടിതു കുമാരന്മാരും. ഏതാനുമങ്ങൊരാപത്തകപെ്പട്ടിതു താതെനെന്നാകിലും ഭ്രാതാവിനാകിലും. എന്തകപെ്പട്ടിതെന്നുള്ളില്‍ പലതരം ചിന്തിച്ചു ചിന്തിച്ചു മാര്‍ഗേ്ഗ ഭരതനും സന്താപമോടയൊദ്ധ്യാപുരി പുക്കു സന്തോഷവര്‍ജ്ജിതം ശബ്ദഹീനം തഥാ ഭ്രഷ്ടലക്ഷമീകം ജനോല്‍ബാധവര്‍ജ്ജിതം ദൃഷ്ട്വാവിഗതോത്സവം രാജ്യമെന്തിദം തേജോവിഹീനമകം പുക്കിതു, ചെന്നു രാജഗേഹം രാമലക്ഷമണവര്‍ജ്ജിതം തത്രകൈകേയിയെക്കണ്ടു കുമാരനന്മാര്‍ ഭക്ത്യാ നമസ്‌കരിച്ചീടിനാ!രന്തികേ,…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 47

ഞാനറിയാതെ മൃഗയാവിവശനാ യാന തണ്ണീര്‍കുടിക്കും നാദമെന്നോര്‍ത്തു ബാണമെയ്‌തേനതിപാപിയായോരു ഞാന്‍ പ്രാണന്‍ കളയുന്നതുണ്ടിനി വൈകാതെ. പാ!ദങ്ങളില്‍ വീണു കേണീടുമെന്നോടു ഖേദം കലര്‍ന്നു ചൊന്നാന്‍ മുനി ബാലകന്‍: കര്‍മ്മമത്രെ തടുക്കാവതല്‌ളര്‍ക്കുമേ ബ്രഝഹത്യാപാപമുണ്ടാകയില്‌ള തേ. വൈശ്യനത്രേ ഞാന്‍ മമ പിതാക്കന്മാരെ യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ. വാര്‍ദ്ധക്യമേറി…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 48

വൈകുവാനെന്തു മൂലം മമ നന്ദന! വേഗേന തണ്ണിര്‍ തരിക നീ സാദരം. ഇത്ഥമാകര്‍ണ്യ ഞാന്‍ ദമ്പദിമാര്‍ പദം ഭക്ത്യാനമസ്‌കരിച്ചെത്രയും ഭീതനായ് വൃത്താന്തമെലഌമറിയിച്ചിതന്നേരം പുത്രനലഌയാദ്ധ്യാധിപനാകിയ പൃഥ്വീവരന്‍ ഞാന്‍ ദശരഥനെന്നു പേര്‍. രാത്രൌ വനാന്തേ മൃഗയാവിവശനായ് ശാര്‍ദ്ദൂലമുഖ്യമൃഗങ്ങളെയും കൊന്നു പാര്‍ത്തിരുന്നേന്‍ നദീതീരെ മൃഗാശയാ. കുംഭത്തില്‍…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 49

നീയിനി നല്‌ള ചിത ചമച്ചീടണം തീയുമേറ്റം ജ്വലിപ്പിച്ചു വൈകിടാതെ. തത്ര ഞാനും ചിത കൂട്ടിയേനന്നേരം പുത്രേണ സാകം പ്രവേശീച്ചവര്‍കളും ദഗ്ദ്ധദേഹന്മാരുമായ് ചെന്നു മൂവരും വൃത്രാരിലോകം ഗമിച്ചുവാണീടിനാര്‍. വൃദ്ധതപോധനനന്നേരമെന്നോടു പുത്രശോകത്താല്‍ മരിക്കുമെന്നു ചൊല്‌ളിനാന്‍. ശാപകാലം നമുക്കാഗതമായിതു താപസവക്യമസത്യമായും വരാ. മന്നവനേവം പറഞ്ഞുവിലാപിച്ചു പിന്നേയും…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 45

സോദരനോടും ജനകാത്മജയോടു മേതൊരു ദിക്കിലിരിക്കുന്നു രാഘവന്‍? നിര്‍ല്‌ളജ്ജനായതി പാപിയാമെന്നോടു ചൊല്‌ളുവാനെന്തോന്നു ചൊല്‌ളിയതെന്നുടെ ലക്ഷമണ,നെന്തു പറഞ്ഞു വിശേഷിച്ചു ലക്ഷമീസമയായ ജാനകീ ദേവിയും? ഹാ രാമ! ഗുണവാരിധേ! ലക്ഷമണ! വാരിജ ലോചനേ! ബാലേ മിഥിലജേ! ദു:ഖം മുഴുത്തു മരിപ്പാന്‍ തുടങ്ങുന്ന ദുഷ്‌കൃതിയാമെന്നരികത്തിരിപ്പാനും മക്കളേയും കണ്ടെനിക്കു…
Continue Reading