‘അയ്യോ! കടൂപ്പമരചന്നു
തുണയ്‌ക്കുവാനോനിയ്യോർപ്പ’തീയിവനെ
മാന്‌മിഴി! കൊന്നിടല്ലേപൊയ്യോമലേ!
പറകയന്നിവനെ,ന്റുയി
പ്പൂ-മെയ്യോടു
വാളണികിലെൻ
പണിയന്നു തീർന്നൂ.
111
കൂർകൊണ്ടു നീയിനനു
തേന്‌മൊഴി, തീറുതന്നപോർകൊങ്കമേലരിയമാറ്റ
ലർ തന്റെ വാൾ നീകാർകൊണ്ടൽ
നേർകുഴലി,യെന്നെ
മറന്നുചേർത്താൽപേർകൊണ്ട്
നിൻപുകളിനെത്ര
കുറച്ചിലാകും ?
112
ചാവുന്നമട്ടു
മുറിയേറ്റരചൻ
വിഴാനായ്-പോവുമ്പോൾ
നീട്ടിയൊരു വാളിവനേറ്റു
വീണേൻവേവുന്നൊരുള്ളൊടിതിനാ
ൽ കരയായ്ക
കൊൽവാ-നാവും പടിക്കൊരു
പരിക്കിവനേറ്റതില്ല.’
113
എന്നും പറഞ്ഞു
മടവാർമുടിമുത്തുതന്റെപൊന്നും‌മലർക്കുകിടയാകു
ടൽ ചേർത്തു പുല്‌കിഅന്നുള്ളലിഞ്ഞു മുറി
ചോര വരാതെ കെട്ടി-യൊന്നുംവിടാതവളൊട
ന്നു നടന്നതോതി.
114
എണ്ണാൻ
കുഴങ്ങുവൊരുവൻപട
യൊത്തെതിർത്തമണ്ണാറുകാട്ടരചനെക്കൊല
ചെയ്തപ്പോൾകണ്ണാലെ കണ്ടു
തെളിവാൽ മിഴിനീർ
പൊഴിച്ചകണ്ണാലെ നോക്കിയവൾ
കണ്ണനോടൊന്നുരച്ചു :
115
‘ഓർക്കാവതല്ലരിയൊരൂ
ക്കിവിടുത്തെ നേരെനോക്കാനൊരാളുമിനിയി
ല്ലതു തീർച്ചതന്നെവക്കാണമേറ്റണയുമാങ്ങള
മാരെയീമ-ട്ടാക്കാതിരിക്കണമതിന്നു
കനിഞ്ഞിടേണം.
116
നിൽക്കേണ്ട, പോവുക
നമുക്കൊരു
തോഴിയുണ്ടി-ങ്ങോർക്കേണമെന്നുടയ
വീടിനടുത്തുതന്നേഅക്കേമിയീ
മുറിവുണക്കുമതേവരെ
യ്ക്കുംപാർക്കേണമങ്ങു
പിടയാതവളോടുകൂടെ.’
117

എന്നോതിയക്കണവനേയു
മടുത്തുതാങ്ങി-ക്കുന്നോടിടഞ്ഞ
മുലയാളവൾ
കൊണ്ടുപോയി’ഒന്നോർത്തുണക്കണക്കണ
മുടൻ മുറി’വെന്നു
തോഴി-തന്നോടിരന്നൊളിവിലന്ന
വിടത്തിലാക്കി.
118
കണ്ണങ്കലാക്കരളുമാക്കിയു
ടൻ നടന്നാ-പ്പെണ്ണെന്നു
പാതിരയിലപ്പുറമായനേ
രംതിണ്ണന്നു
തൻമുറിയിലാരുമറിഞ്ഞി
ടാത-വണ്ണം കടന്നു
തെളിവാർന്നു
കിടന്നുറങ്ങീ.
119
നാലഞ്ചുനാൾക്കിടയിലാമു
റി മാറി നല്ലപാലഞ്ചിടുംമൊഴിയെയോ
റ്ത്തൊരുരാവു കണ്ണൻമാലറ്റു
കൊച്ചിനുടയോരുടൽ
പുല്‌കുവാൻ മേ-ന്‌മേലറ്റമറ്റ
മലരമ്പുകളേറ്റിറങ്ങീ.
120