തണ്ടാരിനുള്ളിതളുകൾക്കു
ടയോരു തുമ്പു-കൊണ്ടാടലറ്റ മുറിയേറ്റു
പനമ്പഴങ്ങൾതിണ്ടാടിവാതലൊടണ
ഞ്ഞു ചതഞ്ഞുവെന്നുകണ്ടാളുമുൾക്കൊതിവിടാ
തവിടെക്കളിച്ചു.
131
വമ്പുള്ള
വാനവമരത്തളിർ മെല്ലെ
നാലു-കൊമ്പുള്ളൊരാനയുടെ
തുമ്പിയിലെത്തിടുമ്പോൾമുമ്പുള്ള
നാണമവളറ്റുവളർന്നുകൊ
ച്ചു-കൊമ്പു,ള്ളഴിഞ്ഞചെടിനീ
ട്ടിയുടൻതടുത്തു.
132

വണ്ടാൽ വിളങ്ങി
വിലയറ്റു വിരിഞ്ഞു
മിന്നുംതണ്ടാരു കണ്ടൂ
കരളിൽക്കൊതി
വായ്ക്കയാലേകൊണ്ടാടി നല്ല
മുഴുതിങ്കളടുത്തതിൻ തേ-നുണ്ടാനിലയ്ക്കുപിരിവാ
നരുതാതെകൂടി.
133
അന്നക്കരുത്തുടയ
കൊൻപുകളാലടുത്തൂചെന്നങ്ങുവാനവമരത്തടി
ചേർത്തമർക്കേ,അന്നപ്പിടയ്ക്കുകിടയാമ്ന
ടയാർന്നുമിന്നുംമിന്നൽക്കൊടിക്കുടയകു
ന്നുകളൊന്നുമങ്ങീ.
134
കണ്ണലെകാണ്കിലതാരുല
യുന്ന കാർ,മീൻ,കണ്ണടി, തിങ്കൾമുറി,
ചെന്തളിർ, പന്തിവറ്റിൽമണ്ണടലതെറ്റതെളിവിൻമി
കവാലെ നല്ലവിണ്ണാക്കുമാറു
പവിഴക്കൊടി
പോയ്ക്കളിച്ചു.
135
ഒന്നുള്ളഴിഞ്ഞൊരരയന്നമ
ടുത്തുകൂടി-മിന്നുന്നതണ്ടലരണിപ്പുതു
പൊയ്കയപ്പോൾ,ചിന്നുന്ന ചണ്ടി
വരിണ്ടിവയും പരിക്കുചേർന്നുള്ള
തണ്ടലരുമൊത്തു
തെളിഞ്ഞുലഞ്ഞു.
136
കാറന്നഴിഞ്ഞലർപൊഴി
ഞ്ഞിതു, കുന്നുലഞ്ഞു,പാരം വിയർത്തു
മുഴുതിങ്കൾ, പിറാവു
കൂകീ,താരമ്പനീയരിയ
ചെപ്പടികാട്ടിയൊട്ടു-നേരംകഴിഞ്ഞളവിലാമ്പലു
ലഞ്ഞുകൂമ്പി.
137
താരമ്പനാർക്കളിയിലൊട്ടു
മയങ്ങിമേവു-ന്നോരക്കരിങ്കഴലിതൻപു
തുമേനി പുല്‌കിനേരംപുലർന്നിടുവതിന്നു
കുറച്ചുമുമ്പിൽപാരം‌പുകൾപ്പൊലിമയു
ള്ളൊരു കണ്ണനോതി:
138
‘വൈകുന്നു
നേരമകതാരിവിടത്തിൽ‌
വെച്ചുപോകുന്നു
കാർകുഴൽതൊഴും
കരികൂന്തലാളേ!മാഴ്കുന്നതെന്തി?രവിൽവ
ന്നിനി വേർപെടാതെ-യാകുന്നതിന്നു
വഴിയോർത്തു
നമുക്കുറയ്ക്കാം.’
139
എന്നും പറഞ്ഞു
മിഴിനീരു തുടച്ചു കൊങ്ക-ക്കുന്നുംപുണർന്നഴലവൾ
ക്കു കുറച്ചുപിന്നെവന്നുള്ളൊരാവഴിയെ
മെല്ലെയിറങ്ങിയാട-ലൊന്നുംപെടാതരിയ
കണ്ണനണഞ്ഞു വീട്ടിൽ.
140