കയ്യുള്ള
നാളിലതിലിങ്ങൊരു
വാളിരിക്കെമെയ്യുള്ള
മാറ്റലരിലാരുമെതിർത്തടു
ത്താൽഇയ്യുള്ളവന്നൊരുകുലുക്ക
വുമില്ലയെന്നുനിയ്യുള്ളിലോർക്കുകലരമ്പ
നെഴുന്നവമ്പേ !
51
കയ്യുംകണക്കുമണയാതെ
കനത്ത മാരിപെയ്യുംകണക്കുടലുവിട്ട
വരിമ്പുവില്ലൻഎയ്യുംകണയ്‌ക്കു
മറുകയ്യറിവില്ലൊരാൾ
ക്കുംനയ്യുങ്കണയ്‌ക്കുമവനോടി
വനേറ്റു തോറ്റു.
52
പുല്ലാണിനിക്കു
പടയാളികൾ,
നിൻകടക്കൺ-തല്ലാണു തേൻമൊഴി,
തടുത്തിടുവാൻ
ഞെരുക്കം !തെല്ലാകയാൽ
തെളിവിയന്നു
തുണയ്‌ക്കണം നീ-യല്ലായ്‌കിലാങ്ങളകൾതൻ‌
പണി പെങ്ങൾ ചെയ്യും.’
53
എന്നോതി നില്‌ക്കുമൊരു
കോമനൊടായ് പതുക്കെക്കുന്നോടിടഞ്ഞ
മൂലയാളവളൊന്നുരച്ചു;’നന്നോ
നമുക്കിതിതിനാലെ വരും
തരക്കേ-ടൊന്നോ നിനയ്‌ക്കിലതു
ഞാൻ പറയേണ്ടതുണ്ടോ
?        54
തീരാതെയുള്ളാരു
പിണക്കമെഴുന്ന വീട്ടു-കാരായ
നാമൊരലരമ്പനെയോർത്ത
വണ്ണംചേരാവതോ
പറകിതാങ്ങളമാരറിഞ്ഞാ
ൽപോരായി
നിങ്ങളൊരുകൂട്ടരൊടുങ്ങു
വോളം.

55