‘ഇന്നിപ്പുറപ്പെടുക’യെന്നു
പറഞ്ഞു വാളു-തന്നിൽപ്പെരുക്കുമൊരു
ചോര തുടച്ചുകൊണ്ട്നിന്നിടുമപ്പൊഴുതിലാർ
ത്തുവിളിച്ചുകൂക്കി-വന്നിടുമാളുകളെയപ്പടയാ
ളി കണ്ടു.        106
‘വാളേ തെളിഞ്ഞിടുക
നിൻപണി തീർന്നതില്ലനാളേയ്ക്കു നീട്ടിടുക
നിന്റെയുറക്കമെല്ലാംആളേറെയുണ്ടിത
പടയ്ക്കു വരുന്നു,
തെൻചൊ-ല്ലാളേ!
നിനക്കിനിയുമിന്നൊരു
കാഴ്ച കാണാം.’
107
എന്നോതിയാളുകളെ
വേണ്ടപടിക്കു നിർത്തിമുന്നോട്ടു തെല്ലിട നടന്നു
കുലുക്കമെന്യേനിന്നോരു കോമനുടെ
നേർക്കകലത്തുനിന്നു-വനോരു കൂട്ടരുമടുത്തതു
കൂസിടാതെ.
108
വന്നൊടടുത്തളവിലാങ്ങള
മാരിതെന്നുകുന്നൊത്തിടുന്ന
മുലയാളവൾ
കണ്ടറിഞ്ഞുവന്നോരു
മാലൊടവളപ്പൊഴുതൊട്ടടു
ത്തുചൊന്നാതിനാളാലിവോടാ
യവരോടിവണ്ണം!
109
‘പോരും
പിണക്കമിതിനിക്കുളവായ
ചീത്ത-പ്പേരും പെരുക്കുമൊരു
പെടിയുമൊക്കെ നീക്കിചേരുന്ന കോമനൊടു
പോരിനു പോവതൊട്ടുംചേരുന്നതല്ലവനിലുള്ളു
തെളിഞ്ഞിടേണം.’
110