ഏറെപ്പറഞ്ഞിടുവതെന്തി
നു താലികെട്ടു-നേരം കഴിഞ്ഞു
പിരിയേണ്ടവർ
വേർപിരിഞ്ഞുതാരമ്പനീയിരുവരിൽ
കരൾ മാറ്റിവെച്ചുവേറിട്ടുപോയുടൽ
മറഞ്ഞിതു
രണ്ടുപേർക്കും.
21
പോകും വഴിക്കൊരു
ചതിച്ചിരിയോടു ചാപ്പൻ’വൈകുന്നു
നേരമിനിയെന്തു
നനപ്പ’തെന്നാൻ’നീ കണ്ടതെന്തു
പറഞ്ഞിടു’ക്കെന്നു
കോമൻ’ആകേണ്ടതായി വഴി
നോക്കണ’മെന്നു ചാപ്പൻ.
22
ആയുണ്ണിയമ്മയൊരു
മാറ്റലർവീട്ടുകാരി-യായുള്ളതൊക്കെയറിവു
ള്ള കരിമ്പുവില്ലൻഈയുള്ളവന്നഴലിതെന്തി
നു ചേർപ്പതെന്നുകായുന്നൊരുളൊടു
തുറന്നുപറഞ്ഞു കോമൻ.
23

ആ മോടി
കൂടൂമവളിൽക്കൊതി
കൈവിടാ നീ-ങ്ങാമോ
ഞെരുക്കമിവനിന്നു
കൂടുക്കൂ പറ്റിനാമോർക്കിലെന്തിവിടെ
വെണ്ടകൊഴിച്ചു മാറി-പ്പോമോ
പിണക്കമിതുവിട്ടലരമ്പനാ
വോ?

24
പോരുളള
പൂമകനിവൻതലമണ്ടത
ന്നിൽപോരുമ്പൊഴൊന്നെഴുതി
വിട്ടതു തട്ടിനീക്കാൻപോരുന്നതാരു ?
വരുമിങ്ങു വരേണ്ടതല്ലൽപോരും
പുറപ്പെടുകയെന്നു
പറഞ്ഞു പിന്നെ.
25