ചുറ്റില്ലയോ
ചൊടിയരാങ്ങളമാർക്കൊ
രയ്‌മ്പുചെറ്റില്ല
കൊല്ലുമവനെപ്പലരൊത്തു
കൂടിതെറ്റില്ല
തെല്ലിവനൊടോതുകിലി
ന്നു നാണംപറ്റില്ലയെന്നവളുടൻ
കടവിൽ കടന്നു.
36
താനേറീടും
കൊതിയൊടെപ്പൊഴുമോർ
ക്കുമുണ്ണിതാനേ
തെളിഞ്ഞരികിലേയ്‌ക്കു
വരുന്നനേരംമാനേലുമോമൽമിഴിയാളെ
യടുത്തുടൻ കാ-ണ്‌മാനേറെ വെമ്പലൊടു
കോമനുമങ്ങണഞ്ഞു.
37
പൂവമ്പഴത്തിനെതിർമെയ്യ
ഴുമുണ്ണിയോടുപോയ്‌വമ്പുകൂടിയൊരു
കോമനടുത്തിടുമ്പോൾപൂവമ്പനും
പെരുകുമുങ്കൊടടുത്തു
പുത്തൻപൂവമ്പെടുത്തു
പുതുവില്ലിലുടൻ
തൊടുത്തു.

38
മറ്റാരുമില്ലിവിടെയിങ്ങനെ
വന്നുതൊട്ടുതെറ്റാകുമെന്നിടയിളക്ക
മൊടുണ്ണിയമ്മതെറ്റാതെ
ചെല്ലുമലരമ്പുകളേറ്റു
വാടിചെറ്റാടലോടുമവിടെത്തല
താഴ്‌ത്തി നിന്നു.
39

[ 6 ]കോമങ്കലെത്തിടുമൊരു
ള്ളൊടു
കോൾമയിർക്കൊ-ണ്ടാമങ്ക മണ്ണിലൊരു
കാൽവിരലാൽ വരച്ചപൂമങ്കയൊത്താരവേളാമ
ലരമ്പനാം കെ-ങ്കേമൻ കയർത്തതിൽ
വിയർത്തു വിറച്ചുനിന്നു.
40