പോവുന്നതല്ലഴലൂവിത്തല
രമ്പനെങ്ങുപാവുന്നതും പഴുതെ,
യെന്നതറിഞ്ഞിടാതെആവുന്നമട്ടഴലൊതുക്കി
നടുന്നു കോമൻമേവുന്ന വീട്ടിലവരങ്ങനെ
ചെന്നിരുന്നു.

26
തെല്ലും നമുക്കു
ശരിയല്ലിതു
വേണ്ടയെന്നായ്ചൊല്ലുന്ന
ചാപ്പനൊടെതിർക്കുകയി
ല്ല കോമൻചെല്ലും കടന്നു കരൾ
പിന്നെയുമൊട്ടു കാറു-മല്ലും തൊഴും
കുഴലിയിൽ
കൊതിയേറിയേറി.
27
കോളല്ല
കൊല്ലുമലരമ്പനെതിർക്കു
വാൻ ഞാ-നാളല്ലയെന്നു പറവാൻ
മടിയാകയാലെകേളല്ലലേറിയവനങ്ങു
കഴിച്ചു നാലു-നാളില്ലണിക്കുഴലി !
നീണ്ടെഴുമാണ്ടുപോലെ.
28
ചേണാർന്നൊരായവളെ
വല്ല വഴിക്കുമൊന്നുകാണാതെകണ്ടുകഴിയല്ലഴ
ലാർന്നിവണ്ണംവാണാലൊരറ്റമിതിനെങ്ങ
ലരമ്പനോടുതാണാലുമെന്തു
കുറവെന്നു
നിനച്ചുപിന്നെ.
29
കൂടെപ്പിറന്നെഴുമുണിച്ചി
രിയമ്മയോടുകൂടെക്കുളിക്കുവതിനായ
വൾ പോയിടുമ്പോൾകൂടേറിടും കിളികളുള്ള
മരം മറഞ്ഞുകേടന്നിയേയവിടെ
നിന്നുതുടങ്ങി പിന്നെ.
30