നേരം പുലർന്നിടുവതിന്നു
പെരുത്തടുത്ത-നേരംപെരും
തെളിവിയന്നു
തളർന്നൊടുക്കം,ആരമ്പിൽമുമ്പിത്തിലിനി
യ്ക്കതറിഞ്ഞുകൂടതാരമ്പനാർകളി കഴിഞ്ഞു
കിടന്നുറങ്ങി.
71

വല്ലാതെ കാക്ക
കരയുന്നതു കെട്ടുണർന്നി-ട്ടല്ലാ പിണഞ്ഞു
ചതിയെന്നു പറഞ്ഞു
കോമൻനല്ലാരണിയ്‌ക്കണിയലാ
യെഴുമുണ്ണിയമ്മനില്ലാതെ നല്ല വഴി
കണ്ടു ചിരിച്ചുരച്ചു :
72
‘ഉണ്ടാക്കിടാം
പണി,യുടുത്തിടുവാൻ
മുഷിഞ്ഞമുണ്ടാക്കിടേണമുടലിൽ
ചളി ചേർത്തിടേണംകണ്ടാൽക്കണക്കിലൊരു
പാണനിതെന്നു തോന്നി-ക്കൊണ്ടാൽക്കുഴക്കു
വരികില്ല വഴിയ്‌ക്കു
തെല്ലും.        73
വന്നീടുമാങ്ങളകൾ
കാണുകിലൊട്ടകന്നുനിന്നീടുകൊന്നു
തൊഴുതേയ്‌ക്കുക
കൂട്ടൊരെന്നാൽപോന്നീടുമെന്നു’മുര
ചെയ്‌തൊരു
പാണനാക്കി-പ്പിന്നീടു കോമനെയുമന്നു
പറഞ്ഞയച്ചു.
74
വണ്ടാരണിക്കുഴലി
പെട്ടിയിൽവെച്ചു പൂട്ടി-ക്കൊണ്ടാളുടൻ പരീശ
വാളിവയന്നു പിന്നെതീണ്ടാരിയായിടുകയാലൊ
രു മുണ്ടെടുപ്പാൻതണ്ടാർതൊഴുംമിഴിയുണ
ച്ചിരി വേണ്ടിവന്നു.
75