മുമ്പോതിയോരവിടെ നല്ല
കറുപ്പു മറ്റോർതേൻപെയ്തിടുന്നമൊഴി,
നായരുമായിരുന്നു;മൊമ്പേതിനും
കരുതിനിയ്ക്കതിനിക്കിവ
ണ്ണ-മമ്പോ!
തിരക്കുമവർതമ്മിൽ
മുഴുത്തിരുന്നു.
6
കോമപ്പനെന്നൊരുവനന്നു
ളവായി പാലാ-ട്ടാ മൂപരോടമരിടുന്നവർ
തോറ്റു മണ്ടുംനാമിപ്പൊഴൂക്കുടയ
തോക്കുകൾകൊണ്ടെടു
ക്കുംശീമപ്പയറ്റുമുറയന്നറിവി
ല്ലയല്ലോ.

7

പണ്ടുള്ള നല്ല
പതിനെട്ടടവും തിരിഞ്ഞുകൊണ്ടുള്ള
കൂട്ടരിലവന്റെ
കിടയ്ക്കൊരാളെകണ്ടില്ലയെന്നവിടെയുള്ള
വരോർക്കിലൊന്നുരണ്ടല്ല
കോമനെയറിഞ്ഞവരൊ
ക്കെയോതും.        8 കാളയ്ക്കു
കാണുമൊരുതോളു,
കരിമ്പനയ്ക്കുകാളും
കുറുമ്പുകളയുന്നുടൽ,
മാർവിരിഞ്ഞ്നീളത്തിലുക്കുടയ
കൈകളുമായ് പടയ്ക്കുകേളിപ്പെടും‌പടി വിളഞ്ഞു
വിളങ്ങി കോമൻ.
9
വണ്ടാറണിക്കുഴലിമാരൊ
രു കണ്ണു നോക്കി-കണ്ടാൽ
മയങ്ങുമഴകുണ്ടവനെന്നുമ
ല്ല,തിണ്ടാടിനേർക്കുമെതിരാ
ളികളെത്രകൂടി-ക്കൊണ്ടാലുമാമിടുമിടുക്ക
നു പുല്ലുപോലെ.
10