ചാവാതെകണ്ടുമഴലന്നു
പൊറുക്കവയ്യാ-താവാതെകണ്ടുമൊരുമട്ടു
കഴിച്ചുകൂട്ടാൻആ വാതിലുണ്ടു
തുണയെന്നു
പറഞ്ഞകത്താർപോവാതെകണ്ടുടലുകൊ
ണ്ടു നടന്നു കോമൻ,
66
രാവായനേരമടലിൽപ്പല
കയ്യു കണ്ടകൈവാളൊടും പ്രരിശ
കയ്യിലെടുത്തിറങ്ങിപൂവാണ്ട
വില്ലനരുളാലുടനുണ്ണി
ചൊന്നോ-രാ വാതിൽ
കാണുമൊരിടത്തിലൊളി
ച്ചിരുന്നു.

67
അത്താഴമുണ്ടരിയൊരാ
ങ്ങളമാരു പോയതോർത്താടൽ വിട്ടു
കതകൊട്ടു തുറന്നൊരുണ്ണിഉൾത്താരിലെപ്പൊഴുമിരി
പ്പൊരു കോമനെത്തൻപൊൽത്താരൊടൊത്ത
പുതുമെയ്യൊടണഞ്ഞു
കണ്ടു.

68
മറ്റുള്ളതപ്പടി
മറന്നലരമ്പനറ്റ-മറ്റുള്ള പൂങ്കണ
പൊഴിപ്പതുതന്നെയോർ
ത്ത്മുറ്റുന്നലത്തൊടവർ
കാട്ടിയതൊക്കെയെന്നാൽപറ്റുന്നതല്ല
പറവാനറിയാം
നിനക്കും.

69
മോടിപ്പകിട്ടുടയൊരായവ
ൾ കോമനോടുകൂടിപ്പരുങ്ങൽ
കലരാതുടനന്നു രാവിൽതേടിപ്പടയ്ക്കണയുമാമലര
മ്പനായ് പോ-രാടിപ്പതുക്കെയവനുള്ള
മിടുക്കടക്കി.

70