കേമത്തിയാകുമവൾ
മുണ്ടു കൊടുത്തു പിന്നെ-ക്കോമന്റെ
വാൾപരിശയെന്നിവ
കണ്ടെടുത്തുഈമട്ടു
പറ്റിടുകയില്ലിവിടത്തിലെ
ന്നോർ-ത്താ
മങ്കയാളതുടനാങ്ങളമാർ
ക്കു നൽകി.

76
‘കോട്ടയ്ക്കലുള്ളവനുമി
ങ്ങു നമുക്കുമപ്പാ-ലാട്ടയ്ക്കുമുള്ളവയിലൊ
ന്നിതു തീർച്ചതന്നെചേട്ടയ്ക്കിതെങ്ങനെ
കിടച്ചിതു കോമനോ ഇ-ങ്ങോട്ടയ്ക്കു
കേറിവരികെന്നു
വരുന്നതല്ല.

77
കോട്ടെയ്‌ക്കൽ
വാഴുമൊരു കുഞ്ഞനതാം
മരയ്‌ക്കാ-രേഠെയ്‌ക്കു
ചുറ്റുമിനിയെന്തിനു
നാമിരിപ്പൂകേട്ടേയ്ക്കുമേ
ചിലരി’തെന്നുമുരച്ചുടൻ
മേ-ല‌്പോട്ടേയ്ക്കു
നോക്കിയവർ കൈവിരൽ
മൂക്കിൽ‌വെച്ചു.
78
വിട്ടേയ്ക്കവയ്യിവളെ
വെട്ടിനുറുക്കിനോക്കി-ങ്ങിട്ടേയ്‌ക്കണാം
കനിവുകാട്ടരുതെന്നൊരു
ത്തൻ;മൊട്ടെയ്‌ക്കു നമ്മുടെ
ചൊടിപ്പറിയിക്കുവാന-ങ്ങോട്ടെയ്‌ക്കു
പോണമിനിയെന്നതിൽ
മറ്റൊരുത്തൻ.
79

മാടോടിടഞ്ഞ
മുലയാളുടെ മട്ടു
പാർത്തുൾ-ച്ചൂടോടിവർണ്ണമവരോതി
യിരുന്നിടുമ്പോൾവീടോടുത്തു മരുവും
ചതിയൻ വെളിച്ച-പ്പാടോടിയെത്തിയിതു
കേട്ടു കടന്നുരച്ചു:
80