ഒന്നോതിനാനവനു,
‘മെന്തൊരു പിച്ചു
കോമൻനിന്നോടു
ചേരുവതിനാരുമയ്‌ക്കയി
ല്ലഎന്നോടുകൂടെ
മരുവീടുകതന്നെ നല്ല’തെന്നോതുമായവനൊടു
ണ്ണിയുറച്ചുരച്ചു;
86
‘ചത്താലുമെൻകണവനാ
കിയ കോമനല്ലാ-തുൾത്താരു
മറ്റൊരുവനേകുകയില്ലെ
ടോ ഞാൻഎത്താൽ
മടിയ്‌ക്കുകയുമില്ലവനാളു
ചെന്നാൽപോയ്‌ത്താനിങ്ങളകളോട
റിയിച്ചീടേണം.’
87

[ 12 ]എന്നോതുമായവളിലുൾ
ക്കൊതി പറ്റുകില്ല-യെന്നോർത്തകത്തിനുടെ
വാതിലടച്ചുപൂട്ടി’നിന്നോടിണക്കി മുതൽ
വേണ്ടതു ഞാൻ
മരയ്‌ക്കാർ-തന്നോടു
വാങ്ങീടുവ’നെന്നു
പറഞ്ഞുപോയി.
88
‘വിറ്റീടുമെന്നെയിവനിന്നും
ചതിച്ചു, മാലുമാറ്റീടുവാനിവിടെയിപ്പോ
യൊരുത്തനില്ലപറ്റീടുമോ
പണിയിതെ’ന്നവൾ
കോമനിൽപ്പോയ്പറ്റീടുമുള്ളോടു നിനച്ചു
കുറച്ചുനിന്നു.
89
മാലാർന്നു
നിൽക്കുമവളജ്ജനലുടെ
കണ്ടു-പോലാവളപ്പിലൊരു
വേല നിരീപ്പതപ്പോൾആ
ലാക്കുവെച്ചവനെയുണ്ണി
യുടൻ വിളിച്ചാ-പ്പാലാട്ടുകോമനൊരെഴു
ത്തു കൊടുത്തയച്ചു.
90