വെട്ടും
പറഞ്ഞപടിയിന്നിവളെന്നു
തോന്നും-മട്ടുള്ളൊരാമൊഴികൾ
കേട്ടുടനേ മരയ്‌ക്കാർ-
തട്ടുന്നൊരല്ലലൊട്കന്നു
കുറച്ചു, കോമൻപൊട്ടുന്ന
പുഞ്ചിരിയൊടപ്പൊഴാണ
ഞ്ഞുരച്ചു.

96
‘നന്നുണ്ണി നിന്നുടയരുപ്പിടി
കണ്ടു പേടി-യ്‌ക്കുന്നുണ്ടു പോരിനു
മിടക്കെഴുമീ മരയ്‌ക്കാർഇന്നുള്ള
പേരിവിനൊടേൽക്കുകി
ലൊട്ടു മങ്ങു-മെന്നുണ്ടുപേടിയിവനല്ല
ണികുന്തലാളെ!
97
എന്നാലുമെന്നിലൊരു
പേടിപെടാതെയിങ്ങുവന്നാൻപെരുത്തു
വഷളത്തവുമോർത്തവൻ
താൻകൊന്നാലൊഴിഞ്ഞനിയതി
ൻപകപോകയില്ല,തന്നാലുമെന്നുടയവാളിതി
നിയ്ക്കുതന്നെ.’
98
എന്നോതി വാളുടനെ
വാങ്ങിയവൻ
മരയ്ക്കാർ-തന്നോടിറങ്ങിടുകൊരുങ്ങി
ടുകെന്നു ചൊല്ലിതന്നോടുകൂടെ
വരുവോരെ വിലക്കി,
നേർത്തു-വന്നോരു മാപ്പിളകൾ
മൂപ്പനൊടാർത്തെതിർത്തു.
99
പാരിൽപ്പുകൾപ്പൊലിമ
പൊങ്ങിയ മാപ്പിളയ്ക്കുപോരിൽപ്പെടുന്നൊരു
മിടുക്കു മുറയ്ക്കു
കാണ്മാൻനേരിട്ടിടുന്ന
കൊതിയാലൊരു
തെല്ലുനേരംനേരിട്ടുനിന്നു
കളിയായമർ ചെയ്തു
കോമൻ,

100